| പ്രധാന വാര്‍ത്തകള്‍! part - VIII | |
|
+20issac k.j Mansoor Minnoos gauri Michael Jacob jaykvjay balamuralee ranjith Sheeja ROHITH NAMBIAR sandeep Laila N midhun Binu Greeeeeshma Ammu parutty Abhijit unnikmp shamsheershah 24 posters |
|
Author | Message |
---|
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Nov 06, 2014 3:45 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Nov 06, 2014 3:45 pm | |
| കോഴ: നാളെ തെളിവ് കൈമാറുമെന്ന് ബാറുടമകള്‍
കൊച്ചി: ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ധനമന്ത്രിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ പൂര്‍ണപിന്തുണ. നാളെ ബിജു രമേശ് വിജിലന്‍സിന് മുമ്പില്‍ ഹാജരായി തെളിവുകള്‍ കൈമാറുമെന്നും അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യോഗത്തിനിടെ മറ്റു പല ഉന്നതര്‍ക്കെതിരെയും അതീവഗുരുതരമായ ആരോപണങ്ങളുണ്ടായി. അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗസമിതിയെ തിരഞ്ഞെടുത്തു. തെളിവുകള്‍ ശേഖരിച്ച ശേഷം അവ പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ടുവരും. ബാറുകള്‍ അടച്ചശേഷം ആത്മഹത്യ ചെയ്ത ബാര്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരോ ലക്ഷം രൂപ വീതം അടിയന്തരമായി ധനസഹായം നല്‍കാനും തീരുമാനിച്ചു.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എഴുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. യുവറാണി ഹോട്ടലിലാണ് യോഗം നടന്നത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് കെ.എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ഏതാനും ദിവസം മുമ്പ് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എക്‌സിക്യൂട്ടീവ് ചേര്‍ന്നത്.
| |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Nov 06, 2014 3:47 pm | |
| - shamsheershah wrote:
കോഴ: നാളെ തെളിവ് കൈമാറുമെന്ന് ബാറുടമകള്‍
കൊച്ചി: ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ധനമന്ത്രിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ പൂര്‍ണപിന്തുണ. നാളെ ബിജു രമേശ് വിജിലന്‍സിന് മുമ്പില്‍ ഹാജരായി തെളിവുകള്‍ കൈമാറുമെന്നും അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യോഗത്തിനിടെ മറ്റു പല ഉന്നതര്‍ക്കെതിരെയും അതീവഗുരുതരമായ ആരോപണങ്ങളുണ്ടായി. അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗസമിതിയെ തിരഞ്ഞെടുത്തു. തെളിവുകള്‍ ശേഖരിച്ച ശേഷം അവ പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ടുവരും. ബാറുകള്‍ അടച്ചശേഷം ആത്മഹത്യ ചെയ്ത ബാര്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരോ ലക്ഷം രൂപ വീതം അടിയന്തരമായി ധനസഹായം നല്‍കാനും തീരുമാനിച്ചു.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എഴുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. യുവറാണി ഹോട്ടലിലാണ് യോഗം നടന്നത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് കെ.എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ഏതാനും ദിവസം മുമ്പ് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എക്‌സിക്യൂട്ടീവ് ചേര്‍ന്നത്. appol nale ariyam | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Nov 06, 2014 3:50 pm | |
| - parutty wrote:
- shamsheershah wrote:
കോഴ: നാളെ തെളിവ് കൈമാറുമെന്ന് ബാറുടമകള്‍
കൊച്ചി: ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ധനമന്ത്രിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ പൂര്‍ണപിന്തുണ. നാളെ ബിജു രമേശ് വിജിലന്‍സിന് മുമ്പില്‍ ഹാജരായി തെളിവുകള്‍ കൈമാറുമെന്നും അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യോഗത്തിനിടെ മറ്റു പല ഉന്നതര്‍ക്കെതിരെയും അതീവഗുരുതരമായ ആരോപണങ്ങളുണ്ടായി. അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗസമിതിയെ തിരഞ്ഞെടുത്തു. തെളിവുകള്‍ ശേഖരിച്ച ശേഷം അവ പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ടുവരും. ബാറുകള്‍ അടച്ചശേഷം ആത്മഹത്യ ചെയ്ത ബാര്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരോ ലക്ഷം രൂപ വീതം അടിയന്തരമായി ധനസഹായം നല്‍കാനും തീരുമാനിച്ചു.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എഴുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. യുവറാണി ഹോട്ടലിലാണ് യോഗം നടന്നത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് കെ.എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ഏതാനും ദിവസം മുമ്പ് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എക്‌സിക്യൂട്ടീവ് ചേര്‍ന്നത്. appol nale ariyam സോളാർ പോലെ ഇതും അലിഞ്ഞില്ലതാകും ചുമ്മാ നമ്മുടെ ടൈം കളയാൻ | |
|
| |
parutty Forum Boss
| |
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Nov 07, 2014 1:38 pm | |
| സോളാര്‍: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും കമ്മീഷന്‍ പരിശോധിക്കും കൊച്ചി: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെതിരായ ആരോപണങ്ങളും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ പരിശോധിക്കും. തട്ടിപ്പില്‍ സര്‍ക്കാരിന്റെ സഹായം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും കമ്മീഷന്‍ പരിശോധിക്കും. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ ആക്ഷേപങ്ങളും അദ്ദേഹത്തിന്റെ ഫോണ്‍വിളി രേഖകളും അന്വേഷണപരിധിയില്‍വരും. സരിത നായര്‍ക്ക് ഉന്നതരുമായുണ്ടെന്ന് പറയപ്പെടുന്ന ബന്ധവും അന്വേഷിക്കാനാണ് കമ്മീഷന്റെ തീരുമാനം. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഇതുമായി ബന്ധപ്പെട്ട നിയമസഭാ രേഖകളും പരിശോധിക്കും. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന് സരിതയുമായി ബന്ധമുണ്ടോ. സോളാര്‍ കേസിന്റെ അന്വേഷണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടോ തുടങ്ങിയ കാര്യങ്ങളും കമ്മീഷന്‍ പരിശോധിക്കും. | |
|
| |
Greeeeeshma Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Nov 07, 2014 1:40 pm | |
| mani yude um umman chandiyudeum facial expression il ninum innocent aayi aanu tohnnuney nala ariyam
| |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Nov 07, 2014 1:43 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Nov 07, 2014 1:46 pm | |
| | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Nov 07, 2014 3:03 pm | |
| ആധാറില്ലാതെ ആധാരവുമില്ല
ന്യൂഡല്‍ഹി: സ്‌ഥലം, വീട്, ഫ്‌ളാറ്റ് എന്നിവ വാങ്ങാനും വില്‍ക്കാനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കും. രാജ്യ-ത്തെ കള്ളപ്പണ ഇടപാടിന്റെ മുഖ്യകേന്ദ്രമായ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പിടിമുറുക്കാനാണു നടപടിയെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വ്യക്‌തമാക്കി. െപെലറ്റ് പദ്ധതി എന്ന നിലയില്‍ ഡല്‍ഹിയില്‍ ആധാരം രജിസ്‌റ്റര്‍ ചെയ്യുന്നതിനു രണ്ടു മാസമായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഈ മാസം ഒന്നുമുതല്‍ എല്ലാ രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാണ്. മുംെബെ, ചെെന്നെ, െഹെദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിലും രജിസ്‌ട്രേഷന്‍ പരിഷ്‌കാരം പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. സ്‌ഥലം, വീട്, ഫ്‌ളാറ്റ് എന്നീ ഇടപാടുകള്‍ക്കു പാന്‍കാര്‍ഡു നിര്‍ബന്ധമാക്കിയുള്ള ഉത്തരവും ഇറങ്ങിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപ വരെയുള്ള െകെമാറ്റത്തിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമല്ല എന്ന ഇളവുണ്ട്. ആധാരം റജിസ്‌റ്റര്‍ ചെയ്യുന്ന പേപ്പറില്‍ ആധാര്‍ കാര്‍ഡ് എടുത്തപ്പോള്‍ നല്‍കിയ അതേ െകെവിരലടയാളം പതിക്കണം. അതിനു ശേഷം ഫോ-ട്ടോയും. ആധാര്‍ കാര്‍ഡുള്ള വ്യക്‌തി രാജ്യത്ത് എവി-ടെ സ്‌ഥലം വാങ്ങിയാലും കേന്ദ്ര ധനമന്ത്രാലയത്തിനു സന്ദേശം ലഭിക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-രജിസ്‌ട്രേഷന്‍ സംവിധാനം എല്ലാ സംസ്‌ഥാനങ്ങളും എര്‍പ്പെടുത്തണമെന്ന കര്‍ക്കശ നിര്‍ദേശം ധനമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ടെന്നു ധനമന്ത്രി ജെയ്‌റ്റ്‌ലി വ്യക്‌തമാക്കി.
എന്നാല്‍ പുതിയ നടപടികളെ റിയല്‍ എസ്‌റ്റേറ്റ് മേഖല ആശങ്കകളോടെയാണു വീക്ഷിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് വ്യവസായമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനേ കള്ളപ്പണം തടയാന്‍ വേണ്ടിയുള്ള ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്നവര്‍ പറയുന്നു. നി-ക്ഷേപം എന്നനിലയില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ഉപയോഗിക്കുന്നവരും വി-ദേശ പൗരത്വമുള്ള ഇന്ത്യക്കാരും പുതിയ നിബന്ധനയോ-ടെ രംഗം വിടു-മെന്ന ഭയവും ഇവര്‍ പ്രകടിപ്പിക്കുന്നു. ഡല്‍ഹിയില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോ-ടെ റിയല്‍ എസ്-റ്റേറ്റ് മേഖലയില്‍ 34 ശതമാനം വിലയിടിവുണ്ടായെന്നും ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു.
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Nov 08, 2014 10:13 am | |
| പ്രൊഫ. ബി.ഹൃദയകുമാരി അന്തരിച്ചു തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ.ബി ഹൃദയകുമാരി(84) അന്തരിച്ചു. തിരുവനന്തപുരത്ത് ഉള്ളൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിരിക്കെ ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. പ്രഭാഷക, നിരൂപക, വിദ്യാഭ്യാസ വിചക്ഷക എന്നീ നിലകളിലെല്ലാം പ്രശസ്തയായിരുന്നു ഹൃദയകുമാരി ടീച്ചര്‍. 38 വര്‍ഷക്കാലത്തോളം സംസ്ഥാനത്തെ വിവിധ കോളജുകളിലായി അധ്യാപികയായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളായി 1930 സപ്തംബറിലാണ് ഹൃദയകുമാരി ജനിച്ചത്. വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടിയ ഹൃദയകുമാരി ടീച്ചര്‍ 1950 മുതല്‍ 1986 വരെ സംസ്ഥാനത്ത് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ പ്രധാനമായും എറണാകുളം മഹാരാജാസ്, പാലക്കാട് വിക്‌ടോറിയ, തലശ്ശേരി ബ്രണ്ണന്‍, യൂണിവേഴ്‌സിറ്റി കോളജ്, വിമന്‍സ് കോളജ് എന്നിവടങ്ങളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. മൂന്നു വര്‍ഷം വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചശേഷം വിരമിച്ചു. കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി, സുജാത ദേവി എന്നിവര്‍ സഹോദരിമാരാണ്. 'നന്ദിപൂര്‍വം' എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനസമാഹാരമായ 'കാല്‍പനികത'യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ശങ്കരനാരായണന്‍തമ്പി അവാര്‍ഡ്, പ്രൊ. ഗുപ്തന്‍നായര്‍ സ്മാരക അവാര്‍ഡ്, ദിശ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളജുകളിലും ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതി നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമിതിയുടെ അധ്യക്ഷ ഹൃദയകുമാരിയായിരുന്നു | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Nov 08, 2014 10:25 am | |
| | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Nov 08, 2014 1:59 pm | |
| അൽപമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഉമ്മൻചാണ്ടി രാജിവയ്ക്കണം: പിണറായി | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Nov 08, 2014 3:36 pm | |
| പി.സി സനല്‍കുമാര്‍ ഐ.എ.എസ് അന്തരിച്ചു
തിരുവനന്തപുരം: പി.സി സനല്‍കുമാര്‍ (65) ഐ.എ.എസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ടയിലും കാസര്‍കോട്ടും കളക്ടറായിരുന്ന സനല്‍കുമാര്‍ അറിയപ്പെടുന്ന ഹാസ്യസാഹിത്യകാരനുമായിരുന്നു. 2004 ല്‍ അദ്ദേഹത്തിന്റെ 'കളക്ടര്‍ കഥ എഴുതുകയാണ്' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വേനല്‍പൂക്കള്‍, ഒരു സൈക്കിള്‍ തരുമോ, ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ പാരഡീയം എന്നിവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Nov 08, 2014 3:49 pm | |
| - parutty wrote:
- അൽപമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഉമ്മൻചാണ്ടി രാജിവയ്ക്കണം: പിണറായി
ingane thottathinum pidichathinum okke vechu veesanulla oru dialogue aayi ithu maariyo sakhaave...? Prathipakshathinde Joli adyam cheyyuka-ennittu janangale koode koottuka,chenu Raji chodichu nokku,abger eppo eduthu thannu ennu chodichal mathy,venamengil koode PC enna muri vaidyaneyum koottikollu... | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Nov 08, 2014 3:50 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Nov 08, 2014 3:57 pm | |
| സുധീരന്റെ യാത്ര അവസാനിക്കുമ്പോള്‍ ബാറെല്ലാം തുറക്കും: കാനം രാജേന്ദ്രന്‍ Manassinde Moham Baaraay Viriyum...
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ കേരളത്തിലെ ബാറുകളെല്ലാം തുറക്കുമെന്ന് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍. ബാര്‍ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിര്‍ഭാഗ്യവശാല്‍ പ്രക്ഷോഭസമരങ്ങള്‍ ഏക മനസ്സോടെ കൊണ്ടുപോകാന്‍ ഇടതുമുന്നണിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് യോജിച്ച മനസ്സോടെ മുന്നോട്ട് പോകുക എന്നതാണ് സി.പി.ഐയുടെ നിലപാടെന്നും കാനം പറഞ്ഞു | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Nov 09, 2014 9:20 am | |
| എം.വി രാഘവന്‍ അന്തരിച്ചു കണ്ണൂര്‍: സി.എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവന്‍ (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. 1933 മെയ് 5 ന് ജനിച്ച അദ്ദേഹം 16ാം വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങി. മലബാറില്‍ സിപിഎം കെട്ടിപ്പടുക്കാന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. 1985 ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് 1986 ല്‍ സിപിഎമ്മില്‍ നിന്നും പുറത്തായി. തുടര്‍ന്ന് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി) രൂപവല്‍ക്കരിച്ച അദ്ദേഹം യു.ഡി.എഫുമായി സഹകരിച്ചു. തുറമുഖ - സഹകരണ മന്ത്രിയായിരുന്നു. മാടായി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പയ്യന്നൂര്‍, അഴീക്കോട്, കഴക്കൂട്ടം, തിരുവനന്തപുരം (വെസ്റ്റ്) എന്നി നിയമസഭാ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. സിഎംപി ജനറല്‍ സെക്രട്ടറി, രാജ്യത്തെ ആദ്യ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍കോളേജിന്റെ സ്ഥാപക ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായി | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Nov 09, 2014 10:45 am | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Nov 11, 2014 8:41 am | |
| | |
|
| |
Ammu Forum Boss
| |
| |
Binu Forum Boss
Location : Kuwait
| |
| |
Abhijit Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Nov 12, 2014 7:24 am | |
| In a shocking incident, eight women have died due to medical negligence in sterilization camp organized by the state government in Bilaspur in Chhattisgarh, reports said today. | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Nov 12, 2014 7:26 am | |
| - Abhijit wrote:
- In a shocking incident, eight women have died due to medical negligence in sterilization camp organized by the state government in Bilaspur in Chhattisgarh, reports said today.
Malayalam newsil 11
Last edited by parutty on Wed Nov 12, 2014 7:33 am; edited 1 time in total | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Nov 12, 2014 7:27 am | |
| | |
|
| |
Sponsored content
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII | |
| |
|
| |
| പ്രധാന വാര്‍ത്തകള്‍! part - VIII | |
|