| പ്രധാന വാര്‍ത്തകള്‍! part - VIII | |
|
+16Greeeeeshma Paandyettan ROHITH NAMBIAR unnikmp Usha Venugopal balamuralee nettooraan Parthan sunder Binu Abhijit Minnoos midhun sandeep shamsheershah Ammu 20 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Mar 31, 2016 4:38 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Mar 31, 2016 4:41 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Mar 31, 2016 5:15 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 04, 2016 9:22 am | |
| - midhun wrote:
- അമിതാഭ് ബച്ചന്‍ അടുത്ത ഇന്ത്യൻ പ്രസിഡന്റ് ?
[You must be registered and logged in to see this link.] പാരിസ്: കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്‍റെ നിർണായക രേഖകൾ പുറത്തായി. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോർന്നത്. ഇതിലൂടെ 500 ഇന്ത്യാക്കാരുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈ ആയിരുന്ന ഇഖ്‍ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, ഡി.എൽ. എഫ് ഉടമ കെ.പി സിങ് തുടങ്ങിയ പ്രമുഖരുടെ നീണ്ട പട്ടികയാണ് പുറത്തുവന്നത്. ഇന്ത്യന്‍ എക്സ്‍പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. | |
|
| |
midhun Forum Boss
Location : ktm
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 04, 2016 2:14 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 04, 2016 3:44 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 11:13 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 11:31 am | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 12:10 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 1:11 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 2:09 pm | |
| thooku kayaronnum avashyamilla.. mel kodathi raddakkum sure | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 3:29 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 3:41 pm | |
| | |
|
| |
unnikmp Forum Boss
| |
| |
Binu Forum Boss
Location : Kuwait
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 4:03 pm | |
| സമീപകാല കേരള ചരിത്രത്തില് ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിലൊന്നാണ് ആറ്റിങ്ങല് ഇരട്ടക്കൊലയെന്ന പേരില്കപ്രസിദ്ധി നേടിയ ആലംകോട്ട് ഓമനയുടേയും പേരക്കുട്ടി സ്വസ്തികയുടേയും കൊലപാതകം. അവിഹിത ബന്ധങ്ങളും അതിനെ തുടര്ന്നുണ്ടാവുന്ന കൊലപാതകങ്ങളും സമകാലിക കേരള ചരിത്രത്തില് പുതുമയല്ലെങ്കിലും കാമുകനൊപ്പം ജീവിക്കാനായി നാലു വയസുകാരിയായ മകളടക്കം ഭര്ത്തൃവീട്ടുകാരെയാക്കെ ഇല്ലാതാക്കാന് ശ്രമിച്ച ഈ സംഭവം അപൂര്വ്വമാണ്
ആറ്റിങ്ങല് ആലംകോട് മണ്ണൂര്തുഷാരത്തില റിട്ട.സിവില്സപ്ലൈസ് കോര്പ്പറേഷന്ജീവനക്കാരനായ തങ്കപ്പന്ചെട്ടിയാരുടെ ഭാര്യ ഓമന (67), പേരക്കുട്ടി സ്വസ്തിക (4) എന്നിവരാണ് കുപ്രസിദ്ധമായ ആറ്റിങ്ങല് ഇരട്ടകൊലപാതകത്തിലെ ഇരകള് . ഓമനയുടെ മകനും സ്വസ്തികയുടെ അച്ഛനുമായ ലിജീഷാണ് കൊലപാതകത്തിനിടെ ഗുരുതരമായി പരിക്കേറ്റ മറ്റൊരാള് .
തിരുവനന്തപുരം കുളത്തൂര് കരിമണല് തെങ്ങിന് മൂട് മാഗി ഗാര് ഡന് സില് നിനോ മാത്യു(42), കൊലപ്പെട്ട സ്വസ്തികയുടെ മാതാവ് അനുശാന്തി (32) എന്നിവരാണ് കേസിലെ പ്രതികള് . ലിജീഷിന്റെ ഭാര്യയായ അനുശാന്തിയുടെ സഹായത്തോടെ കാമുകന് നിനോ മാത്യുവാണ് ഈ കൊലപാതകങ്ങള് നടത്തിയത്.
ടെക് നോപാര് ക്കില് ഒരേ കമ്പനിയില് ജീവനക്കാരായിരുന്നു നിനോ മാത്യൂവും, അനുശാന്തിയും. നിനോ മാത്യു കമ്പനിയുടെ അസോസിയേറ്റ് പ്രൊജക്ട് മാനേജ് ഓഫീസറും അനുശാന്തി ടീ ലീഡറുമായിരുന്നു. ആറ് വര് ഷത്തിലേറെ ഈ കമ്പനിയില് ജോലി ചെയ്തിരുന്ന ഇരുവരും പ്രണയത്തിലാവുന്നത് കൊലപാതകം നടക്കുന്നതിന് എട്ട് മാസം മുന് പ് മാത്രമാണ്.
വിവാഹിതനും ആറ് വയസ്സുള്ള കുട്ടിയുടെ അച്ഛനുമാണ് നിനോ മാത്യു, കമ്പനിയിലെ സഹപ്രവര് ത്തകയെ തന്നെയായിരുന്നു ഇയാള് പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല് വിവാഹശേഷം ഇവര് തമ്മില് അകന്നു, ഒരു വീട്ടിലാണ് ഒരുമിച്ച് താമസിച്ചതെങ്കിലും നിനോയും ഭാര്യയും വെവ്വേറെയാണ് കഴിഞ്ഞത്. കൊലപാതകം നടക്കുമ്പോള് ഇയാളുടെ ഭാര്യ ടെക് നോപാര് ക്കില് തന്നെയുള്ള മറ്റൊരു കമ്പനിയില് ജീവനക്കാരിയായിരുന്നു. അനുശാന്തിയുമായി പ്രണയത്തിലായ നിനോ മാത്യു ബസ് സ്റ്റോപ്പില് നിന്ന് തന്റെ കാറിലായിരുന്നു ഇവരെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും, തിരിച്ചു കൊണ്ടുവിട്ടിരുന്നതും. ഇതിനെല്ലാം നിനോ മാത്യുവിന്റെ ഭാര്യ സാക്ഷിയായിരുന്നു. ഇവരുടെ മൊഴികള് പിന്നീട് കേസില് നിര് ണായകമാവുകയും ചെയ്തു.
കുടുംബത്തെ ഒഴിവാക്കി നിനോ മാത്യുവിനൊപ്പം പോകാനായിരുന്നു അനുശാന്തിയുടെ ആദ്യത്തെ പദ്ധതി എന്നാല് നിനോ മാത്യു അനുശാന്തിക്ക് അയച്ച ചില വാട് സാപ്പ് സന്ദേശങ്ങള് ലിജീഷ് കണ്ടത് ഇവര് ക്കിടിയല് ലഹളയ്ക്ക് വഴിവച്ചു തനിക്കൊപ്പം ജീവിക്കാനിഷ്ടമില്ലെങ്കില് ബന്ധം അവസാനിപ്പിക്കണം എന്ന് ലിജീഷ് അനുശാന്തിയോട് പറഞ്ഞു. എന്നാല് കുടുംബമാണ് തനിക്ക് വലുതെന്നായിരുന്നു അനുശാന്തി ലിജീഷിനോട് പറഞ്ഞത്. എങ്കില് നിനോ മാത്യുവുമായി ബന്ധം പാടില്ലെന്നും, ജോലി രാജിവയ്ക്കണമെന്ന് ലിജീഷ് ഭാര്യയോട് ആവശ്യപ്പെട്ടു.
ഈ വിവരം അനുശാന്തി നിനോമാത്യുവിനെ അറിയിച്ചപ്പോള് തനിക്കൊപ്പം ഇറങ്ങിവരാനായിരുന്നു നിനോ മാത്യു അനുശാന്തിയോട് പറഞ്ഞത്. എന്നാല് ഭര് ത്താവും കുഞ്ഞുമുള്ളപ്പോള് തനിക്ക് അങ്ങനെ ചെയ്യാന് സാധിക്കില്ലെന്നായിരുന്നു അനുശാന്തിയുടെ നിലപാട്.
ഭര് ത്താവ് അനുശാന്തിയെ തൊട്ടെന്നറിഞ്ഞാല് പോലും അസ്വസ്ഥാനാക്കുമായിരുന്ന നിനോ മാത്യു ഇതോടെയാണ് കുടുംബത്തെ ഇല്ലാതാക്കിയും അനുശാന്തിയെ സ്വന്തമാക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. നിനോ മാത്യുവിന്റെ വാട് സാപ്പ് സന്ദേശങ്ങള് ലിജീഷ് കണ്ട് ഒരാഴ്ച്ചയ്ക്കുള്ളിലാണ് ഈ തീരുമാനമുണ്ടായത്.
കാമുകന് ഇംഗിതം തിരിച്ചറിഞ്ഞ അനുശാന്തി തന്നെയായിരുന്നു കൊലപാതകത്തിന് വേണ്ട സഹായങ്ങള് നിനോ മാത്യുവിന് ചെയ്ത നല് കിയത്. വീട്ടിലേക്കുള്ള വഴിയും വീട്ടിലെ വാതിലുകളും മുറികളുമെല്ലാം നിനോ മാത്യുവിന് അനുശാന്തി ഫോട്ടോയെടുത്ത് അയച്ചു കൊടുത്തു. ലിജീഷിന്റേയും മകളുടേയും വീട്ടിലെ മറ്റുള്ളവരുടേയും ഫോട്ടോകളും അനുശാന്തി കാമുകന് കൈമാറി.
മുന് നിശ്ചിയിച്ച പോലെ അനുശാന്തി ഓഫീസിലെത്തിയ ശേഷമാണ് സംഭവദിവസം നിനോ മാത്യു കൊലപാതകത്തിനായി ആലംകോടെ വീട്ടിലേക്ക് പോയത്. പതിനൊന്ന് മണിയോടെ ചിട്ടി പിടിക്കാനെന്ന് പറഞ്ഞ് നിനോ മാത്യു ഓഫീസില് നിന്നിറങ്ങി. കൊല നടത്തി സാധാരണ പോലെ ഓഫീസില് തിരിച്ചെത്താനായിരുന്നു ഇയാളുടെ പ്ലാന് . ഓഫീസില് നിന്നിറങ്ങും മുന് പും ഇയാള് അനുശാന്തിയുമായി ഇക്കാര്യത്തില് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. കഴക്കൂട്ടത്തെ ഓഫീസില് നിന്നിറങ്ങിയ നിനോ ആദ്യം ചെയ്തത് സമീപത്തുള്ള ഒരു ചെരിപ്പ് കടയില് കയറി പുതിയ ചെരുപ്പ് വാങ്ങുകയായിരുന്നു. അതുവരെ ധരിച്ച ഷൂസ് വാഹനത്തില് ഉപേക്ഷിച്ച് ഈ ചെരുപ്പ് ധരിച്ചാണ് നിനോ മാത്യു കൊലപാതകത്തിനായി പുറപ്പെട്ടത്.
ആലംകോട്ടെ വീട്ടില് നിനോ മാത്യു എത്തുമ്പോള് രണ്ട് കിലോമീറ്റര് അകലെ ലിജീഷ് പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ പണിസ്ഥലത്തായിരുന്നു പിതാവ് തങ്കപ്പന് ചെട്ടിയാര് , വീടുപണിയ്ക്കുള്ള പണം എടുക്കാനായി ലിജീഷ് ബാങ്കിലും, ഇതെല്ലാം അനുശാന്തി വഴി നിനോ മാത്യു ആദ്യമേ മനസ്സിലാക്കിയിരുന്നു.
ലിജീഷിന്റെ കെ.എസ്.ഇ.ബിയിലെ സുഹൃത്താണ് താനെന്നും, കല്ല്യാണം വിളിക്കാനാണ് വന്നതെന്നുമാണ് വീട്ടിലുണ്ടായിരുന്ന ലിജീഷിന്റെ അമ്മയോട് നിനോ മാത്യു പറഞ്ഞത്. ഇതു വിശ്വസിച്ച ലിജീഷിന്റെ മാതാവ് ഓമനയാവട്ടെ ഇയാളെ അകത്തേക്ക് ക്ഷണിച്ചിരുത്തുകയും ചെയ്തു. തുടര് ന്ന് തന്ത്രപൂര് വ്വം ഓമനയുടെ ഫോണില് നിന്ന് ലിജീഷിനെ ബന്ധപ്പെട്ട നിനോ മാത്യു ഉടന് വീട്ടിലേക്ക് വരണമെന്നും അത്യാവശ്യമായി കാണേണ്ട കാര്യമുണ്ടെന്നും പറഞ്ഞു.
സ്വാസ്തികയെ ഒക്കത്തുവച്ച് നിനോമാത്യുവിന് ചായ എടുക്കാന് അടുക്കളയിലേക്ക് പോയ ഓമനയെ പിന്തുടര് ന്ന് ചെന്ന നിനോ മാത്യു ബാഗില് കരുതിയിരുന്ന ബേസ് ബോള് ബാറ്റ് കൊണ്ട് അവരെ തലയ്ക്കടിച്ചു വീഴ്ത്തി. ആദ്യ അടിയില് തന്നെ ഓമനയുടെ തല പൊട്ടി ചോര തെറിച്ചിരുന്നുവെങ്കിലും വീണ്ടും വീണ്ടും അടിച്ച് നിനോ മാത്യു ഓമനയെ നിലത്തിട്ടു. ഓമനയ്ക്കൊപ്പം നിലത്തു വീണ മൂന്ന് വയസ്സുകാരി സ്വാസ്തികയുടെ തലയും നിനോ മാത്യു അടിച്ചു തകര് ത്തു.
ചോരയില് കുളിച്ചു കിടന്ന ഇരുവരുടേയും കഴുത്ത് കൂടി വെട്ടി പിളര് ത്തി മരണം ഉറപ്പാക്കിയ നിനോ മാത്യു പിന്നീട് തന്റെ പ്രധാനലക്ഷ്യമായ ലിജീഷിനായി കാത്തിരുന്നു. അരമണിക്കൂറിനുള്ളില് വീട്ടിലെത്തിയ ലിജീഷിനെ കതകിന് പിറകില് ഒളിച്ചിരുന്നു വെട്ടിയെങ്കിലും, തല ലക്ഷ്യം വച്ചുള്ള വെട്ട് ലിജീഷിന്റെ ചെവിക്കും കഴുത്തിനുമിടയിലായാണ് കൊണ്ടത്. വെട്ടേറ്റ ലിജീഷ് നിലവിളിച്ചു കൊണ്ട് പുറത്തേക്കോടിയതോടെ നിനോമാത്യു വീടിന്റെ പിറകുവശം വഴി ഓടി രക്ഷപ്പെട്ടു.
മുന് നിശ്ചയിച്ച പ്രകാരം ലിജീഷിനെ കൂടി വധിക്കാന് നിനോ മാത്യുവിന് സാധിച്ചിരുന്നുവെങ്കില് ഒരു പക്ഷേ ആറ്റിങ്ങള് ഇരട്ടക്കൊലക്കേസിന്റെ വിധി മറ്റൊന്നായേനേ, എന്നാല് മരണത്തെ തൊട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ലിജീഷ് നിനോമാത്യുവിനെക്കുറിച്ച് പോലീസിന് വിവരം നല് കിയതോടെയാണ് സംഭവം നടന്നത് മണിക്കൂറുകള് ക്കുള്ളില് തന്നെ ഇയാള് പിടിയിലായി. പോലീസ് തനിക്ക് പിറകിലുണ്ടെന്ന് തിരിച്ചറിഞ്ഞ നിനോ മാത്യു പാസ്പോര് ട്ടുമായി ഒളിവില് പോകാനൊരുങ്ങവേയാണ് വീട് വളഞ്ഞ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈ സമയം ഒരു അഭിഭാഷകനും ഇയാള് ക്കൊപ്പമുണ്ടായിരുന്നു എന്നത് കേസില് നിന്ന് രക്ഷപ്പെടാന് നിനോ മാത്യു നടത്തിയ മുന്നൊരുക്കങ്ങളിലേക്ക് വെളിച്ചം വീശുന്നു.
കൊലപാതകത്തിനിടെ ഓമനയുടേയും കുഞ്ഞിന്റേയും ആഭരണങ്ങള് നിനോ മാത്യു പൊട്ടിച്ചെടുത്തിരുന്നു. മോഷ്ടാക്കളാണ് കൊലപാതകം നടത്തിയതെന്ന് വരുത്തി തീര് ക്കാനായിരുന്നു ഇങ്ങനെയൊരു നീക്കം. വെട്ടേറ്റ് ആശുപത്രിയിലായ ലിജീഷ് നിനോ മാത്യുവിനെക്കുറിച്ചും തന്റെ ഭാര്യയുടെ ബന്ധത്തെക്കുറിച്ചും പോലീസിനോട് പറഞ്ഞതോടെ. ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് പോലീസും നടത്തിയത്. നിനോ മാത്യുവിനെ തേടി പലസംഘമായി തിരഞ്ഞ പോലീസ് നിമിഷനേരത്തിനുള്ളില് അയാളെ കസ്റ്റഡിയിലെടുത്തു. അനുശാന്തിയുമായി നിനോയ്ക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും വ്യക്തത വന്നതോടെ കൊലപാതകം നടന്ന അതേദിവസം തന്നെ മകള് ക്ക് മരണവഴി തെളിയിച്ച അനുശാന്തി എന്ന അമ്മയും പോലീസ് പിടിയിലായി. കസ്റ്റഡിയിലെടുത്ത അനുശാന്തിയോട് മകളുടെ മൃതദേഹം കാണണമോ എന്ന് പോലീസ് ആരാഞ്ഞിരുന്നുവെങ്കിലും വേണ്ടെന്നായിരുന്നു ഇവരുടെ മറുപടി.
അന്വേഷണത്തിന്റെ ഭാഗമായി നിനോമാത്യുവിന്റേയും അനുശാന്തിയുടേയും ഫോണുകള് പരിശോധിച്ചപോലീസ് സംഘത്തിന് വാട് സാപ്പിലും ഫേസ്ബുക്കിലുമായി ഇരുവരും കൈമാറിയ നാല് പ്പത്തിനായിരത്തോളം സന്ദേശങ്ങള് വീണ്ടെടുത്ത് പരിശോധിച്ചു. ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്താക്കുന്ന സന്ദേശങ്ങളും, കൊലപാതകത്തിനായി നടത്തിയ തയ്യാറെടുപ്പുകളും സാധൂകരിക്കുന്ന തെളിവുകള് ഇതുവഴി പോലീസിന് ലഭിച്ചു. ഇരുവരും പരസ്പരം കൈമാറിയ അശ്ലീല ചിത്രങ്ങളും ഇതില് ഉള് പ്പെടുന്നു. ഇവയെല്ലാം പിന്നീട് കേസിലെ നിര് ണായക തെളിവുകളായി കോടതിയിലെത്തുകയും ചെയ്തു. കൊലപാതകം. കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല് , ഗൂഢാലോചന എന്നി കുറ്റങ്ങളായിരുന്നു കേസില് പ്രതികള് ക്കെതിരെ പ്രോസിക്യൂഷന് ചുമത്തിയിരുന്നത്.
49 സാക്ഷികളെ വിസ്തരിച്ച കേസില് അനുശാന്തിയുടെ സഹോദരന് മാത്രമാണ് മൊഴിമാറ്റിയത്. വാദത്തിന് തെളിവായ് 85 രേഖകളും 41 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് കോടതി മുന് പാകെ ഹാജരാക്കി. അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വാടസാപ്പ് സംഭാഷണങ്ങളും കൈമാറിയ വീഡിയോയും ചിത്രങ്ങളുമെല്ലാം തെളിവായി പ്രോസിക്യൂഷന് കോടതിയില് ഹാജരാക്കി.
തിരുവനന്തപുരം സെഷന് സ് ജഡ്ജി വി.ഷിര് സിയാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ് പെഷ്യല് പ്രോസിക്യൂട്ടര് വി.എസ്.വിനീത് കുമാറും പ്രതികള് ക്ക് വേണ്ടി അഭിഭാഷകരായ ശാസ്തമംഗലം എസ്.അജിത്ത് കുമാര് , മുരുക്കുംപുഴ വിജയകുമാരന് നായര് , എന്നിവരും ഹാജരായി.
| |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 4:03 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 4:09 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 4:10 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 4:13 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 4:22 pm | |
| - Ammu wrote:
- Binu wrote:
mathrubhumi nnu choondiyathaa വേറെ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചു....ടച്ചിംഗ്
തിരുവനന്തപുരം: മക്കൾ എന്തുകൊടിയ കുറ്റം ചെയ്താലും മക്കളെ സംരക്ഷിക്കാൻ എന്തുവഴിയും തേടുന്ന മാതാപിതാക്കൾ ഉള്ള നാടാണ് കേരളം. അതിസമ്പന്നനാണ് കുറ്റവാളിയെങ്കിൽ ഉന്നതരായ അഭിഭാഷകരെയും പണമൊഴുക്കിയും മക്കളെ രക്ഷപെടുത്താൻ ശ്രമം നടത്തും. ഇങ്ങനെയുള്ളവർക്കിടയിലാണ് കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ ഒരു പിതാവിന്റെ സത്യസന്ധതയ്ക്ക് പകരം വെക്കാൻ ഒന്നുമില്ലാത്തത്. ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് തൂക്കുകയർ വാങ്ങി കൊടുക്കാൻ പ്രധാന കാരണമായത് നിനോയുടെ പിതാവ് പ്രൊഫ. ടി ജെ മാത്യുവിന്റെ മൊഴിയാണ്. കുറ്റവാളിയായ നിനോ മാത്യുവിനെ കേസിന്റെ ഒരു ഘട്ടത്തിലും സംരക്ഷിക്കാൻ തയ്യാറാകാത്ത പിതാവ് കോടതിയിൽ നൽകിയ മൊഴിയും നിർണ്ണായകമായി.
കൊലപാത കേസിൽ 43ാം സാക്ഷിയായാണ് നിനോ മാത്യുവിന്റെ പിതാവ് പ്രൊഫ. ടി ജെ മാത്യുവിനെ പ്രോസിക്യൂഷൻ അവതരിപ്പിച്ചത്. മകൻ തെറ്റുകാരനാണെന്ന് ബോധ്യമായതോടെ സത്യത്തിന്റെ പക്ഷത്തു നിന്നും അദ്ദേഹം. കേസിലെ പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ പ്രോസിക്യൂഷന് സഹായകരമായത് ഈ അച്ഛന്റെ മൊഴിയായിരുന്നു. മകനെ രക്ഷിക്കാൻ കേസിന്റെ ഒരു ഘട്ടത്തിലും കോടതിയിൽ കൂറുമാറാൻ അദ്ദേഹം തയ്യാറായില്ല.
തെറ്റുകാരനായ മകനെ നേർവഴിക്ക് നയിക്കാൻ ഈ പിതാവ് ശ്രമിച്ചിരുന്നു. നേരിട്ട് കാണാൻ കൂട്ടാക്കാത്തതിനാൽ കത്തിലൂടെയായിരുന്നു ഇവർ സംവദിച്ചത്. നിനക്ക് നല്ലൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനപ്പിക്കരുത്. ഒരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കൾ പറഞ്ഞ് എനിക്കറിയം. നീ ഈ തെറ്റ് തിരുത്തണം. പള്ളിയിൽ പോയി കുമ്പസരിക്കണം. അച്ഛനെ കണ്ട് കൗൺസിസംഗിന് വിധേയനാകണം. തെറ്റുകൾ തിരുത്തണം. പ്രൊഫ. ടി.ജെ.മാത്യു മകൻ കത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
അച്ഛനോട് സംസാരിക്കാൻ പോലും തയ്യാറാകാത്ത മകന് അച്ഛൻ നൽകിയ കുറിപ്പായിരുന്നു തെളിവെടുപ്പ് സമയത്ത് പൊലീസിന് ലഭിച്ചിരുന്നു. അനുശാന്തിക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങൾ അയച്ച് ടി.ജെ.മാത്യുവിന്റെ പേരിലസെടുത്ത ഫോണിൽ നിന്നാണ്. ഇത് കോടതിയിൽ സ്ഥിരീകരിക്കാൻ പ്രോസിക്യൂഷൻ മാത്യവിനെ 43 സാക്ഷിയാക്കിയിരുന്നു.
സത്യസന്ധനായ ആ അദ്ധ്യാപകൻ കോടതിയിൽ കൂറുമാറിയില്ല. തന്റെ പേരിലുള്ള ഫോൺ നമ്പർ മകനാണ് ഉപയോഗിക്കുന്നതെന്ന് മാത്യു മൊഴി നൽകിയത് ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണ്ണായകമായി. മകനെഴുതിയ മറ്റൊരു കത്തും മാത്യു ഹാജരാക്കിയിരുന്നു. ഇതും രേഖകയായി കോടതി സ്വീകരിച്ചു. സത്യം പറയണമെന്ന് നൂറു കണക്കിന് വിദ്യാർത്ഥികലെ ഉപദേശിച്ച ഈ പിതാവിന് സ്വന്തം മകനെ നേർവഴിക്ക് കൊണ്ടുവരാൻ സാധിച്ചില്ല.
സത്യമാത്രം പറയാനും പ്രവർത്തിക്കാനും വിദ്യാർത്ഥികളെ പഠിപ്പിച്ച അധ്യപകനായ ടി.ജെ.മാത്യു മകനെ രക്ഷിക്കാൻ വേണ്ടിയും സത്യത്തെ കൈവിട്ടില്ല. കോടതി മുമ്പാകെ സത്യസന്ധമായി കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ മകന് കഴുമരമാണ് ശിക്ഷ ലഭിച്ചതെങ്കിലും ഈ പിതാവിനൊപ്പമാണ് കേരള ജനതയുടെ മനസ്..
Ithu njanum vayichirunnu.... aa pithavu pazhaya thalamurayalle.... Puthiya thalamurayaa athi krooranmarayi valarnnu varunnathu.... | |
|
| |
midhun Forum Boss
Location : ktm
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Apr 18, 2016 4:33 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Apr 19, 2016 2:59 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Apr 19, 2016 3:06 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| |
| |
unnikmp Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Apr 20, 2016 12:08 pm | |
| | |
|
| |
Sponsored content
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII | |
| |
|
| |
| പ്രധാന വാര്‍ത്തകള്‍! part - VIII | |
|