യുവനടി ഷഫ്ന വിവാഹിതയായി. തൃശൂരുകാരനായ സജിനാണ് വരന്‍. ‘പ്ളസ് ടു’ എന്ന ചിത്രത്തില്‍ ഷഫ്നക്കൊപ്പം അഭിനയിച്ചിട്ടുണ്ട് സജിന്‍. ഈ പരിചയമാണ് പ്രണയത്തിലും ഇപ്പോള്‍ വിവാഹത്തിലും എത്തിയത്. തിരുവനന്തപുരത്തുകാരിയായ ഷഫ്ന ‘ചിന്താവിഷ്ടയായ ശ്യാമള’യില്‍ ബാലതാരമായാണ് അഭിനയ രംഗത്തത്തെിയത്. ആ ചിത്രത്തില്‍ ‘അയ്യോ അച്ഛാ പോകല്ളേ’ എന്ന രംഗമാണ് ഷഫ്നയെ ശ്രദ്ധേയയാക്കിയത്. പിന്നീട് ‘കഥ പറയുമ്പോള്‍’, ‘ആത്മകഥ’, ‘ആഗതന്‍’, ‘ഭഗവാന്‍’, ‘കന്‍മഴ പെയ്യുമ്പോള്‍’, ‘നവാഗതര്‍ക്ക് സ്വാഗതം’ , ലോക്പാല്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിനൊപ്പം ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യിലാണ് അവസാനം അഭിനയിച്ചത്
Binu Forum Boss
Location : Kuwait
Subject: Re: FILM News, Discussion...6 Tue Jan 07, 2014 6:23 pm
കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ സര്‍വ്വസമ്മതനാണിന്ന് ട്രാഫിക്ക് കമ്മീഷണര്‍ ഋഷിരാജ് സിങ്. കേരളത്തിലെ വാഹനങ്ങളുടെ മരണപ്പാച്ചിലിന് വേഗപ്പൂട്ടിട്ട ഋഷിരാജിനെ പ്രശംസിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍വരെ ബ്ലോഗെഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ഋഷിരാജ് സിങ്ങ് മറ്റൊരു പൊലീസിനെ പ്രശംസകൊണ്ട് മൂടുകയാണ്. ജീത്തു ജോസഫിന്റെ ദൃശ്യത്തിലെ ഐജി ഗീത പ്രഭാകറിനെ ഋഷിരാജ് സിങ്ങിന് നന്നേ പിടിച്ചു. ഗീത പ്രഭാകറായി മികച്ച പ്രകടനം കാഴ്ചവച്ച ആശ ശരത്തിനെയാണ് ഋഷിരാജ് സിങ് പ്രശംസിച്ചിരിക്കുന്നത്. പൊലീസായുള്ള ആശയുടെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. ആശയെ വിളിച്ച് അഭിനന്ദനമറിയിക്കാനും ഋഷിരാജ് സിങ് മടിച്ചില്ല. പൊതുവേ പൊലീസിനെപ്പേടിയുള്ള ആശയാണെങ്കില്‍ സംസാരത്തിനൊടുവില്‍ ഫോണില്‍ അങ്ങേത്തലയ്ക്കല്‍ സാക്ഷാല്‍ പൊലീസാണെന്ന് തിരിച്ചറിഞ്ഞ് ഞെട്ടുകയും ചെയ്തു. ആശയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചയാള്‍ ചോദിച്ചത് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പൊലീസാണോയെന്നാണ്, അല്ലെന്ന് ആശ മറുപടി നല്‍ുകയും ചെയ്തു. പിന്നാലെയാണ് അഭിനന്ദനം വന്നത്, അതുംകഴിഞ്ഞാണ് അങ്ങേത്തലയ്ക്കല്‍ പൊലീസ് സേനയിലെ താരം ഋഷിരാജ് സിങ്ങാണെന്ന് ആശ മനസിലാക്കിയത്. അഭിനയജീവത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സര്‍പ്രൈസാണ് ഇതെന്നാണ് ആശ പറയുന്നത്.
Last edited by Binu on Tue Jan 07, 2014 6:25 pm; edited 1 time in total
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Tue Jan 07, 2014 6:24 pm
japan cinemayude copy adi aanennu netil kandirunnu. director aanu ethile tharam.. jithu oru vagdanam thanne
Ammu Forum Boss
Subject: Re: FILM News, Discussion...6 Tue Jan 07, 2014 6:25 pm
കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ സര്‍വ്വസമ്മതനാണിന്ന് ട്രാഫിക്ക് കമ്മീഷണര്‍ ഋഷിരാജ് സിങ്. കേരളത്തിലെ വാഹനങ്ങളുടെ മരണപ്പാച്ചിലിന് വേഗപ്പൂട്ടിട്ട ഋഷിരാജിനെ പ്രശംസിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍വരെ ബ്ലോഗെഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ഋഷിരാജ് സിങ്ങ് മറ്റൊരു പൊലീസിനെ പ്രശംസകൊണ്ട് മൂടുകയാണ്. ജീത്തു ജോസഫിന്റെ ദൃശ്യത്തിലെ ഐജി ഗീത പ്രഭാകറിനെ ഋഷിരാജ് സിങ്ങിന് നന്നേ പിടിച്ചു. ഗീത പ്രഭാകറായി മികച്ച പ്രകടനം കാഴ്ചവച്ച ആശ ശരത്തിനെയാണ് ഋഷിരാജ് സിങ് പ്രശംസിച്ചിരിക്കുന്നത്. പൊലീസായുള്ള ആശയുടെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. ആശയെ വിളിച്ച് അഭിനന്ദനമറിയിക്കാനും ഋഷിരാജ് സിങ് മടിച്ചില്ല. പൊതുവേ പൊലീസിനെപ്പേടിയുള്ള ആശയാണെങ്കില്‍ സംസാരത്തിനൊടുവില്‍ ഫോണില്‍ അങ്ങേത്തലയ്ക്കല്‍ സാക്ഷാല്‍ പൊലീസാണെന്ന് തിരിച്ചറിഞ്ഞ് ഞെട്ടുകയും ചെയ്തു. ആശയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചയാള്‍ ചോദിച്ചത് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പൊലീസാണോയെന്നാണ്, അല്ലെന്ന് ആശ മറുപടി നല്‍ുകയും ചെയ്തു. പിന്നാലെയാണ് അഭിനന്ദനം വന്നത്, അതുംകഴിഞ്ഞാണ് അങ്ങേത്തലയ്ക്കല്‍ പൊലീസ് സേനയിലെ താരം ഋഷിരാജ് സിങ്ങാണെന്ന് ആശ മനസിലാക്കിയത്. അഭിനയജീവത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സര്‍പ്രൈസാണ് ഇതെന്നാണ് ആശ പറയുന്നത്.
രുദ്രേട്ടന്‍ മരിച്ചത് സിംഗ് അറിഞ്ഞോ ആവോ??
parutty Forum Boss
Subject: Re: FILM News, Discussion...6 Tue Jan 07, 2014 7:31 pm
കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ സര്‍വ്വസമ്മതനാണിന്ന് ട്രാഫിക്ക് കമ്മീഷണര്‍ ഋഷിരാജ് സിങ്. കേരളത്തിലെ വാഹനങ്ങളുടെ മരണപ്പാച്ചിലിന് വേഗപ്പൂട്ടിട്ട ഋഷിരാജിനെ പ്രശംസിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍വരെ ബ്ലോഗെഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ഋഷിരാജ് സിങ്ങ് മറ്റൊരു പൊലീസിനെ പ്രശംസകൊണ്ട് മൂടുകയാണ്. ജീത്തു ജോസഫിന്റെ ദൃശ്യത്തിലെ ഐജി ഗീത പ്രഭാകറിനെ ഋഷിരാജ് സിങ്ങിന് നന്നേ പിടിച്ചു. ഗീത പ്രഭാകറായി മികച്ച പ്രകടനം കാഴ്ചവച്ച ആശ ശരത്തിനെയാണ് ഋഷിരാജ് സിങ് പ്രശംസിച്ചിരിക്കുന്നത്. പൊലീസായുള്ള ആശയുടെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. ആശയെ വിളിച്ച് അഭിനന്ദനമറിയിക്കാനും ഋഷിരാജ് സിങ് മടിച്ചില്ല. പൊതുവേ പൊലീസിനെപ്പേടിയുള്ള ആശയാണെങ്കില്‍ സംസാരത്തിനൊടുവില്‍ ഫോണില്‍ അങ്ങേത്തലയ്ക്കല്‍ സാക്ഷാല്‍ പൊലീസാണെന്ന് തിരിച്ചറിഞ്ഞ് ഞെട്ടുകയും ചെയ്തു. ആശയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചയാള്‍ ചോദിച്ചത് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പൊലീസാണോയെന്നാണ്, അല്ലെന്ന് ആശ മറുപടി നല്‍ുകയും ചെയ്തു. പിന്നാലെയാണ് അഭിനന്ദനം വന്നത്, അതുംകഴിഞ്ഞാണ് അങ്ങേത്തലയ്ക്കല്‍ പൊലീസ് സേനയിലെ താരം ഋഷിരാജ് സിങ്ങാണെന്ന് ആശ മനസിലാക്കിയത്. അഭിനയജീവത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സര്‍പ്രൈസാണ് ഇതെന്നാണ് ആശ പറയുന്നത്.
രുദ്രേട്ടന്‍ മരിച്ചത് സിംഗ് അറിഞ്ഞോ ആവോ??
Michael Jacob Forum Owner
Location : Kochi
Subject: Re: FILM News, Discussion...6 Tue Jan 07, 2014 7:36 pm
നെറ്റില്‍ സിനിമ കണ്ട 400 പേര്‍ കുടുങ്ങും
മോഹന്‍ലാല്‍ നായകനായ ദൃശ്യവും ഫഹദ് ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥയും ഇന്‍റര്‍നെറ്റില്‍ വിലസുന്നു. ഇതിന്‍റെ വ്യാജ സിഡികള്‍ ചിലര്‍ നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായി സിനിമയുടെ നിര്‍മാതാക്കള്‍ പൊലീസ് ആന്‍റി പൈറസി സെല്ലിനു പരാതി നല്‍കി.
സിനിമ കേരളത്തില്‍ ഇന്‍റര്‍നെറ്റിലൂടെ കണ്ട 100 പേര്‍ അടക്കം 400 പേരുടെ ഇമെയില്‍ വിലാസം പൊലീസിനു ലഭിച്ചു. പല രാജ്യങ്ങളില്‍ നിന്നും കണ്ടെത്തിയവരുടെ ഇമെയില്‍ വിലാസം പട്ടികയിലുണ്ട്.
ഇവരുടെ ഐപി വിലാസം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ് ആന്‍റി പൈറസി സെല്‍. സിനിമ പകര്‍ത്തി നെറ്റില്‍ ഇടുന്നവരെ കണ്ടെത്തുന്ന ഏജന്‍റ് ജാദൂ, സ്‌റ്റോപ് പൈറസി എന്നിവരാണു സിനിമ കണ്ടവരുടെ വിലാസം ആന്‍റി പൈറസി സെല്ലിനു കൈമാറിയത്. ഇതെല്ലാം സത്യമാണോയെന്ന് ഐപി വിലാസം കണ്ടെത്തിയാലേ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: എസ്. റഫീക്ക് പറഞ്ഞു. നേരത്തെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ അപ്‌ലോഡ് ചെയ്ത ഒരു വിലാസം ഇവര്‍ നല്‍കിയതു പരിശോധിച്ചപ്പോള്‍ അതു വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.
തിരുട്ടു വിസിഡി, മല്ലു ഡിവിഡി. നെറ്റ്, ഓളങ്ങള്‍.കോം എന്നീ സൈറ്റുകളിലാണു ദൃശ്യം കാണിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ബാംഗ്ലൂരിലെ ഏതെങ്കിലും തിയറ്ററില്‍ നിന്ന് ഹാന്‍ഡിക്യാം വഴി സിനിമ പകര്‍ത്തിയതാകാമെന്നാണു പൊലീസ് കരുതുന്നത്. എല്ലാ പുത്തന്‍ സിനിമകളും ഇത്തരത്തില്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌യുന്ന വ്യക്തിയെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. നെറ്റിലുള്ള സിനിമയുടെ ഡിവിഡി പകര്‍പ്പ് എത്തിക്കാന്‍ നിര്‍മാതാക്കളോടു പൊലീസ് ആവശ്യപ്പെട്ടു. അതു ലഭിച്ചാല്‍ പകര്‍ത്തിയത് എവിടെ നിന്നു കണ്ടെത്തനാകുമെന്നു റഫീക്ക് പറഞ്ഞു.
parutty Forum Boss
Subject: Re: FILM News, Discussion...6 Tue Jan 07, 2014 7:38 pm
Michael Jacob wrote:
നെറ്റില്‍ സിനിമ കണ്ട 400 പേര്‍ കുടുങ്ങും
മോഹന്‍ലാല്‍ നായകനായ ദൃശ്യവും ഫഹദ് ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥയും ഇന്‍റര്‍നെറ്റില്‍ വിലസുന്നു. ഇതിന്‍റെ വ്യാജ സിഡികള്‍ ചിലര്‍ നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായി സിനിമയുടെ നിര്‍മാതാക്കള്‍ പൊലീസ് ആന്‍റി പൈറസി സെല്ലിനു പരാതി നല്‍കി.
സിനിമ കേരളത്തില്‍ ഇന്‍റര്‍നെറ്റിലൂടെ കണ്ട 100 പേര്‍ അടക്കം 400 പേരുടെ ഇമെയില്‍ വിലാസം പൊലീസിനു ലഭിച്ചു. പല രാജ്യങ്ങളില്‍ നിന്നും കണ്ടെത്തിയവരുടെ ഇമെയില്‍ വിലാസം പട്ടികയിലുണ്ട്.
ഇവരുടെ ഐപി വിലാസം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ് ആന്‍റി പൈറസി സെല്‍. സിനിമ പകര്‍ത്തി നെറ്റില്‍ ഇടുന്നവരെ കണ്ടെത്തുന്ന ഏജന്‍റ് ജാദൂ, സ്‌റ്റോപ് പൈറസി എന്നിവരാണു സിനിമ കണ്ടവരുടെ വിലാസം ആന്‍റി പൈറസി സെല്ലിനു കൈമാറിയത്. ഇതെല്ലാം സത്യമാണോയെന്ന് ഐപി വിലാസം കണ്ടെത്തിയാലേ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: എസ്. റഫീക്ക് പറഞ്ഞു. നേരത്തെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ അപ്‌ലോഡ് ചെയ്ത ഒരു വിലാസം ഇവര്‍ നല്‍കിയതു പരിശോധിച്ചപ്പോള്‍ അതു വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.
തിരുട്ടു വിസിഡി, മല്ലു ഡിവിഡി. നെറ്റ്, ഓളങ്ങള്‍.കോം എന്നീ സൈറ്റുകളിലാണു ദൃശ്യം കാണിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ബാംഗ്ലൂരിലെ ഏതെങ്കിലും തിയറ്ററില്‍ നിന്ന് ഹാന്‍ഡിക്യാം വഴി സിനിമ പകര്‍ത്തിയതാകാമെന്നാണു പൊലീസ് കരുതുന്നത്. എല്ലാ പുത്തന്‍ സിനിമകളും ഇത്തരത്തില്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌യുന്ന വ്യക്തിയെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. നെറ്റിലുള്ള സിനിമയുടെ ഡിവിഡി പകര്‍പ്പ് എത്തിക്കാന്‍ നിര്‍മാതാക്കളോടു പൊലീസ് ആവശ്യപ്പെട്ടു. അതു ലഭിച്ചാല്‍ പകര്‍ത്തിയത് എവിടെ നിന്നു കണ്ടെത്തനാകുമെന്നു റഫീക്ക് പറഞ്ഞു.
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...6 Tue Jan 07, 2014 8:33 pm
യു എ ഇ യുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ താരത്തിന്റെ ചിത്രത്തിന് ഫാൻസ് ഷോ അരങ്ങേറുന്നു....യു എ ഇ യുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ താരത്തിന്റെ ചിത്രം പതിച്ച 20 അടി നീളത്തിലുള്ള ഫ്ലെക്സ് ബാനർ വന്നിരിക്കുന്നു......യു എ ഇ യുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ റിലീസിംഗ് സമയത്ത് ശിങ്കാരിമേളം അരങ്ങേറുന്നു...
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...6 Tue Jan 07, 2014 9:47 pm
ഞങ്ങള്ക്ക് വേണ്ടി ആ മീശ ഒന്ന് പിരിക്ക്യോ ലാലേട്ടാ ..!!
bhama Active Member
Subject: Re: FILM News, Discussion...6 Tue Jan 07, 2014 10:32 pm
Michael Jacob wrote:
നെറ്റില്‍ സിനിമ കണ്ട 400 പേര്‍ കുടുങ്ങും
മോഹന്‍ലാല്‍ നായകനായ ദൃശ്യവും ഫഹദ് ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥയും ഇന്‍റര്‍നെറ്റില്‍ വിലസുന്നു. ഇതിന്‍റെ വ്യാജ സിഡികള്‍ ചിലര്‍ നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായി സിനിമയുടെ നിര്‍മാതാക്കള്‍ പൊലീസ് ആന്‍റി പൈറസി സെല്ലിനു പരാതി നല്‍കി.
സിനിമ കേരളത്തില്‍ ഇന്‍റര്‍നെറ്റിലൂടെ കണ്ട 100 പേര്‍ അടക്കം 400 പേരുടെ ഇമെയില്‍ വിലാസം പൊലീസിനു ലഭിച്ചു. പല രാജ്യങ്ങളില്‍ നിന്നും കണ്ടെത്തിയവരുടെ ഇമെയില്‍ വിലാസം പട്ടികയിലുണ്ട്.
ഇവരുടെ ഐപി വിലാസം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ് ആന്‍റി പൈറസി സെല്‍. സിനിമ പകര്‍ത്തി നെറ്റില്‍ ഇടുന്നവരെ കണ്ടെത്തുന്ന ഏജന്‍റ് ജാദൂ, സ്‌റ്റോപ് പൈറസി എന്നിവരാണു സിനിമ കണ്ടവരുടെ വിലാസം ആന്‍റി പൈറസി സെല്ലിനു കൈമാറിയത്. ഇതെല്ലാം സത്യമാണോയെന്ന് ഐപി വിലാസം കണ്ടെത്തിയാലേ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: എസ്. റഫീക്ക് പറഞ്ഞു. നേരത്തെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ അപ്‌ലോഡ് ചെയ്ത ഒരു വിലാസം ഇവര്‍ നല്‍കിയതു പരിശോധിച്ചപ്പോള്‍ അതു വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.
തിരുട്ടു വിസിഡി, മല്ലു ഡിവിഡി. നെറ്റ്, ഓളങ്ങള്‍.കോം എന്നീ സൈറ്റുകളിലാണു ദൃശ്യം കാണിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ബാംഗ്ലൂരിലെ ഏതെങ്കിലും തിയറ്ററില്‍ നിന്ന് ഹാന്‍ഡിക്യാം വഴി സിനിമ പകര്‍ത്തിയതാകാമെന്നാണു പൊലീസ് കരുതുന്നത്. എല്ലാ പുത്തന്‍ സിനിമകളും ഇത്തരത്തില്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌യുന്ന വ്യക്തിയെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. നെറ്റിലുള്ള സിനിമയുടെ ഡിവിഡി പകര്‍പ്പ് എത്തിക്കാന്‍ നിര്‍മാതാക്കളോടു പൊലീസ് ആവശ്യപ്പെട്ടു. അതു ലഭിച്ചാല്‍ പകര്‍ത്തിയത് എവിടെ നിന്നു കണ്ടെത്തനാകുമെന്നു റഫീക്ക് പറഞ്ഞു.
Subject: Re: FILM News, Discussion...6 Wed Jan 08, 2014 6:32 am
bhama wrote:
Michael Jacob wrote:
നെറ്റില്‍ സിനിമ കണ്ട 400 പേര്‍ കുടുങ്ങും
മോഹന്‍ലാല്‍ നായകനായ ദൃശ്യവും ഫഹദ് ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥയും ഇന്‍റര്‍നെറ്റില്‍ വിലസുന്നു. ഇതിന്‍റെ വ്യാജ സിഡികള്‍ ചിലര്‍ നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായി സിനിമയുടെ നിര്‍മാതാക്കള്‍ പൊലീസ് ആന്‍റി പൈറസി സെല്ലിനു പരാതി നല്‍കി.
സിനിമ കേരളത്തില്‍ ഇന്‍റര്‍നെറ്റിലൂടെ കണ്ട 100 പേര്‍ അടക്കം 400 പേരുടെ ഇമെയില്‍ വിലാസം പൊലീസിനു ലഭിച്ചു. പല രാജ്യങ്ങളില്‍ നിന്നും കണ്ടെത്തിയവരുടെ ഇമെയില്‍ വിലാസം പട്ടികയിലുണ്ട്.
ഇവരുടെ ഐപി വിലാസം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിരിക്കുകയാണ് ആന്‍റി പൈറസി സെല്‍. സിനിമ പകര്‍ത്തി നെറ്റില്‍ ഇടുന്നവരെ കണ്ടെത്തുന്ന ഏജന്‍റ് ജാദൂ, സ്‌റ്റോപ് പൈറസി എന്നിവരാണു സിനിമ കണ്ടവരുടെ വിലാസം ആന്‍റി പൈറസി സെല്ലിനു കൈമാറിയത്. ഇതെല്ലാം സത്യമാണോയെന്ന് ഐപി വിലാസം കണ്ടെത്തിയാലേ വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: എസ്. റഫീക്ക് പറഞ്ഞു. നേരത്തെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ അപ്‌ലോഡ് ചെയ്ത ഒരു വിലാസം ഇവര്‍ നല്‍കിയതു പരിശോധിച്ചപ്പോള്‍ അതു വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.
തിരുട്ടു വിസിഡി, മല്ലു ഡിവിഡി. നെറ്റ്, ഓളങ്ങള്‍.കോം എന്നീ സൈറ്റുകളിലാണു ദൃശ്യം കാണിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ബാംഗ്ലൂരിലെ ഏതെങ്കിലും തിയറ്ററില്‍ നിന്ന് ഹാന്‍ഡിക്യാം വഴി സിനിമ പകര്‍ത്തിയതാകാമെന്നാണു പൊലീസ് കരുതുന്നത്. എല്ലാ പുത്തന്‍ സിനിമകളും ഇത്തരത്തില്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌യുന്ന വ്യക്തിയെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. നെറ്റിലുള്ള സിനിമയുടെ ഡിവിഡി പകര്‍പ്പ് എത്തിക്കാന്‍ നിര്‍മാതാക്കളോടു പൊലീസ് ആവശ്യപ്പെട്ടു. അതു ലഭിച്ചാല്‍ പകര്‍ത്തിയത് എവിടെ നിന്നു കണ്ടെത്തനാകുമെന്നു റഫീക്ക് പറഞ്ഞു.
യുവനടി ഷഫ്ന വിവാഹിതയായി. തൃശൂരുകാരനായ സജിനാണ് വരന്‍. ‘പ്ളസ് ടു’ എന്ന ചിത്രത്തില്‍ ഷഫ്നക്കൊപ്പം അഭിനയിച്ചിട്ടുണ്ട് സജിന്‍. ഈ പരിചയമാണ് പ്രണയത്തിലും ഇപ്പോള്‍ വിവാഹത്തിലും എത്തിയത്. തിരുവനന്തപുരത്തുകാരിയായ ഷഫ്ന ‘ചിന്താവിഷ്ടയായ ശ്യാമള’യില്‍ ബാലതാരമായാണ് അഭിനയ രംഗത്തത്തെിയത്. ആ ചിത്രത്തില്‍ ‘അയ്യോ അച്ഛാ പോകല്ളേ’ എന്ന രംഗമാണ് ഷഫ്നയെ ശ്രദ്ധേയയാക്കിയത്. പിന്നീട് ‘കഥ പറയുമ്പോള്‍’, ‘ആത്മകഥ’, ‘ആഗതന്‍’, ‘ഭഗവാന്‍’, ‘കന്‍മഴ പെയ്യുമ്പോള്‍’, ‘നവാഗതര്‍ക്ക് സ്വാഗതം’ , ലോക്പാല്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിനൊപ്പം ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യിലാണ് അവസാനം അഭിനയിച്ചത്
bhama Active Member
Subject: Re: FILM News, Discussion...6 Wed Jan 08, 2014 9:02 am
Nattyl poyi x masum new yearum okke nannayi adichu polichu alleee
Ammu Forum Boss
Subject: Re: FILM News, Discussion...6 Wed Jan 08, 2014 9:06 am
bhama wrote:
Ammu wrote:
police varunnundu sookshicho Bhaame
Ammuuuuu
Nattyl poyi x masum new yearum okke nannayi adichu polichu alleee
Bhaameeeeee... Happy New Year tto Vannittu kandeyillallo ennorthu njaan
Ammu Forum Boss
Subject: Re: FILM News, Discussion...6 Wed Jan 08, 2014 2:31 pm
ദിലീപിനെ റെയ്ഡില്‍ കുടുക്കിയത് ആരാണ്?
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമസേനന്‍ എന്നൊരു പഴമൊഴി നിലവിലുണ്ട്. എന്നാല്‍ ഇവിടെ പറയുന്ന കാര്യത്തില്‍ അത് സത്യമാകണമെന്നില്ല. എന്നിരുന്നാലും പലതും കൂട്ടി വായിക്കുമ്പോഴും സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ അടക്കം പറച്ചില്‍ കേള്‍ക്കുമ്പോഴും കീചകവധത്തെക്കുറിച്ച് ഓര്‍ക്കാതെ വയ്യ. കാര്യം നിസാരമാണെന്ന് തോന്നാമെങ്കിലും നടന്‍ ദിലീപിനെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായിരുന്നു റെയ്ഡിനു പിന്നിലെന്ന് ദിലീപ് പറഞ്ഞുകഴിഞ്ഞു. കോടികള്‍ വരുമാനമുള്ള ദിലീപിന് ടാക്‌സ് അടയ്ക്കുന്ന കാര്യം അത്ര വലുതൊന്നുമല്ല. എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും അറിയണമെന്നില്ലല്ലോ. അക്കൂട്ടത്തിലാണ് സേവനനികുതിയെക്കുറിച്ച് മനസിലാക്കാതിരുന്നത്. അതു മനസിലാക്കിയ 'വേണ്ടപ്പെട്ടവര്‍' തന്നെയാണ് ഒറ്റുകൊടുത്തതെന്നാണ് ആദ്യനിഗമനം. ഈ വേണ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ മഞ്ജുവാര്യരുടെ പേരും പറഞ്ഞുകേള്‍ക്കുന്നു. അതിനു പ്രധാന കാരണം ദിലീപ് മഞ്ജുവിനിട്ടും പണികൊടുത്തെന്ന സംശയമാണ്. ഇരുവരുടെയും വിവാഹമോചന കേസ് തൃശൂര്‍ കോടതിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. സത്യമെന്തരോ എന്തോ!
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion...6 Wed Jan 08, 2014 6:50 pm
jilla trailer mass mass
parutty Forum Boss
Subject: Re: FILM News, Discussion...6 Wed Jan 08, 2014 7:17 pm
Ammu wrote:
ദിലീപിനെ റെയ്ഡില്‍ കുടുക്കിയത് ആരാണ്?
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമസേനന്‍ എന്നൊരു പഴമൊഴി നിലവിലുണ്ട്. എന്നാല്‍ ഇവിടെ പറയുന്ന കാര്യത്തില്‍ അത് സത്യമാകണമെന്നില്ല. എന്നിരുന്നാലും പലതും കൂട്ടി വായിക്കുമ്പോഴും സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ അടക്കം പറച്ചില്‍ കേള്‍ക്കുമ്പോഴും കീചകവധത്തെക്കുറിച്ച് ഓര്‍ക്കാതെ വയ്യ. കാര്യം നിസാരമാണെന്ന് തോന്നാമെങ്കിലും നടന്‍ ദിലീപിനെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായിരുന്നു റെയ്ഡിനു പിന്നിലെന്ന് ദിലീപ് പറഞ്ഞുകഴിഞ്ഞു. കോടികള്‍ വരുമാനമുള്ള ദിലീപിന് ടാക്‌സ് അടയ്ക്കുന്ന കാര്യം അത്ര വലുതൊന്നുമല്ല. എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും അറിയണമെന്നില്ലല്ലോ. അക്കൂട്ടത്തിലാണ് സേവനനികുതിയെക്കുറിച്ച് മനസിലാക്കാതിരുന്നത്. അതു മനസിലാക്കിയ 'വേണ്ടപ്പെട്ടവര്‍' തന്നെയാണ് ഒറ്റുകൊടുത്തതെന്നാണ് ആദ്യനിഗമനം. ഈ വേണ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ മഞ്ജുവാര്യരുടെ പേരും പറഞ്ഞുകേള്‍ക്കുന്നു. അതിനു പ്രധാന കാരണം ദിലീപ് മഞ്ജുവിനിട്ടും പണികൊടുത്തെന്ന സംശയമാണ്. ഇരുവരുടെയും വിവാഹമോചന കേസ് തൃശൂര്‍ കോടതിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്. സത്യമെന്തരോ എന്തോ!
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion...6 Wed Jan 08, 2014 9:38 pm
മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമായ രസം എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ദോഹയില്‍ ഷൂട്ട് ചെയ്‌യുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും രസത്തിനുണ്ട്. മല്ലിക സുകുമാരന്‍റെ ഉടമസ്ഥതിയിലുള്ള റസ്റ്ററന്‍റായ സ്‌പൈസ് ബോട്ട് ആയിരുന്നു പ്രധാന ലൊക്കേഷന്‍. രാജീവ് നാഥാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
മോഹന്‍ലാലും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. കേരളത്തില്‍ കേറ്ററിങ് കന്പനി നടത്തുന്ന ഒരു നന്പൂതിരി യുവാവായാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗള്‍ഫിലെ സന്പന്നനായ പ്രവാസിയുടെ മകളുടെ വിവാഹച്ചടങ്ങിന് കേരളത്തില്‍ നിന്നു പാചക വിദഗ്ധനെ എത്തിക്കുന്നതും മറ്റുമാണ് സിനിമയുടെ പ്രമേയം. വരുണ ഷെട്ടി, നെടുമുടി വേണു, ദേവന്‍, നന്ദു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
സ്‌പൈസ് ബോട്ടിന്‍റെ വാര്‍ഷികം 11നു നടക്കാനിരിക്കെ ഇന്ദ്രജിത്തിന് സ്വന്തം ഹോട്ടലില്‍ ഇതേ ആശയമുള്ള സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാനായതും മറ്റൊരു പ്രത്യേകയായി. ഇന്നലെ വൈകിട്ട് കാറിലുള്ള സീനുകളും വലിയ കെട്ടിടത്തിന്‍റെ മുകളിലെ സീനുകളും എടുത്തു. കോര്‍ണിഷിന്‍റെ സമീപത്തും ഷൂട്ടിങ്ങുണ്ട്. മോഹന്‍ലാലിനു നാളെ തിരിച്ചു പോകേണ്ടതിനാല്‍ ലാല്‍ ഉള്‍പ്പെടുന്ന സീനുകള്‍ പൂര്‍ത്തീകരിക്കാണ് ശ്രമം. ബാക്കി സീനുകള്‍ കൂടി ഉടന്‍ തന്നെ പൂര്‍ത്തീകരിച്ചു ഷൂട്ടിങ് സംഘം 13നേ മടങ്ങൂ.
ദുബായിലും രണ്ടു ദിവസത്തെ ഷൂട്ടിങ്ങുണ്ട്. 300 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരയും കല്യാണ സീനുകളുമാണ് ഇവിടെ ഷൂട്ട് ചെയ്‌യുന്നത്. ഒറ്റപ്പാലത്ത് ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കും. കൃഷ് കൈമള്‍ ക്യാമറ ചെയ്‌യുന്നു.