Mohanlal will be seen playing a negative role in his upcoming movie Mr Fraud. Directed by M Unnikrishnan, the movie has the tag line 'One Man Many Faces'. Mohanlal seems to busy for Mr Fraud as he is shooting for Jilla (Tamil), Mythiri (Kannada) and Geetanjali (Malayalam). It was earlier rumoured that Suresh Gopi will also be seen along with Mohanlal in the film. But nothing about the statement has been confirmed. Mr Fraud is penned by Unnikrishnan himself, and the film is expected to be a thriller.
Mohanlal and Unnikrishnan had earlier worked together in movies like Madambi and Grand Master. Both flicks were big hits at the Box Office. Mr Fraud is produced by AV Anoop under the banner of AVA Productions. Gopi Sunder will be composing the music for the film.
നടി പ്രിയങ്കയുടെ ദൂരുഹ മരണത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം കാമുകന്‍ പിടിയിലായി. താമരശേരി സ്വദേശി റഹീമാണ് പിടിയിലായത്. ദുബൈയില്‍ നിന്ന് മുംബൈയില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ സംഘം ഇയാളെ പിടികൂടുകയായിരുന്നു. ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ കേസന്വേഷണം നടത്തിയ ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘം മുംബൈയില്‍ എത്തിയിട്ടുണ്ട്. ക്രൈംഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല. പ്രതിയെ കോഴിക്കോട്ട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
പ്രിയങ്ക മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. മകള്‍ ഗര്‍ഭിയായിരുന്ന വിവരം അമ്മ ജയശ്രീക്ക് അറിയാമായിരുന്നെന്നും പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്കയെ അശോകപുരത്തെ ഫ്ലാറ്റില്‍ നിന്ന് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ റഹീം വാടകക്കെടുത്ത ഫ്ലാറ്റായിരുന്നു ഇത്.
വിദേശത്ത് കുടുംബവുമൊന്നിച്ച് താമസിക്കുന്ന ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രിയങ്കയെ കൂടെ കൂട്ടിയത്. മകളെ അഭിനേത്രിയാക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രിയങ്കയുടെ അച്ഛന്‍ നേരത്തെ കുടുംബ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ജയശ്രീയാണ് മകളെ സിരിയലിലും സിനിമയിലും അഭിനയിപ്പിക്കാന്‍ നിര്‍ബന്ധിച്ചിരുന്നത്.
അമ്മ ജയശ്രീയുടെ പരാതി പ്രകാരമാണ് കാമുകന്‍ റഹീമിനെതിരെ പൊലീസ് പ്രേരണാ കുറ്റത്തിന് കേസെടുത്തത്. പ്രിയങ്കയുടെ മരണത്തിന് ഏതാനും ദിവസം മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്.
സിനിമ സീരിയല്‍ രംഗത്ത് സാന്നിദ്ധ്യമറിയിച്ച നടന്‍ എന്‍ പി പത്മനാഭന്‍ എന്ന ഒറ്റപ്പാലം പപ്പന്‍ (68) അന്തരിച്ചു. 1991ല്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം ചിത്രത്തിലാണ് പപ്പന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ സഹനടനായി അഭിനയിച്ചു.
മായാമയൂരം, ഗോളാന്തരവാര്‍ത്തകള്‍, ചകോരം, രാഷ്ട്രം, ഒരു മറവത്തൂര്‍ കനവ്, പിന്‍ഗാമി, സല്ലാപം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
നടി പ്രിയങ്കയുടെ ദൂരുഹ മരണത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം കാമുകന്‍ പിടിയിലായി. താമരശേരി സ്വദേശി റഹീമാണ് പിടിയിലായത്. ദുബൈയില്‍ നിന്ന് മുംബൈയില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ സംഘം ഇയാളെ പിടികൂടുകയായിരുന്നു. ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ കേസന്വേഷണം നടത്തിയ ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘം മുംബൈയില്‍ എത്തിയിട്ടുണ്ട്. ക്രൈംഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല. പ്രതിയെ കോഴിക്കോട്ട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
പ്രിയങ്ക മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. മകള്‍ ഗര്‍ഭിയായിരുന്ന വിവരം അമ്മ ജയശ്രീക്ക് അറിയാമായിരുന്നെന്നും പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്കയെ അശോകപുരത്തെ ഫ്ലാറ്റില്‍ നിന്ന് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ റഹീം വാടകക്കെടുത്ത ഫ്ലാറ്റായിരുന്നു ഇത്.
വിദേശത്ത് കുടുംബവുമൊന്നിച്ച് താമസിക്കുന്ന ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രിയങ്കയെ കൂടെ കൂട്ടിയത്. മകളെ അഭിനേത്രിയാക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രിയങ്കയുടെ അച്ഛന്‍ നേരത്തെ കുടുംബ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ജയശ്രീയാണ് മകളെ സിരിയലിലും സിനിമയിലും അഭിനയിപ്പിക്കാന്‍ നിര്‍ബന്ധിച്ചിരുന്നത്.
അമ്മ ജയശ്രീയുടെ പരാതി പ്രകാരമാണ് കാമുകന്‍ റഹീമിനെതിരെ പൊലീസ് പ്രേരണാ കുറ്റത്തിന് കേസെടുത്തത്. പ്രിയങ്കയുടെ മരണത്തിന് ഏതാനും ദിവസം മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്.
നടി പ്രിയങ്കയുടെ ദൂരുഹ മരണത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം കാമുകന്‍ പിടിയിലായി. താമരശേരി സ്വദേശി റഹീമാണ് പിടിയിലായത്. ദുബൈയില്‍ നിന്ന് മുംബൈയില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ സംഘം ഇയാളെ പിടികൂടുകയായിരുന്നു. ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ കേസന്വേഷണം നടത്തിയ ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘം മുംബൈയില്‍ എത്തിയിട്ടുണ്ട്. ക്രൈംഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല. പ്രതിയെ കോഴിക്കോട്ട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
പ്രിയങ്ക മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. മകള്‍ ഗര്‍ഭിയായിരുന്ന വിവരം അമ്മ ജയശ്രീക്ക് അറിയാമായിരുന്നെന്നും പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്കയെ അശോകപുരത്തെ ഫ്ലാറ്റില്‍ നിന്ന് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ റഹീം വാടകക്കെടുത്ത ഫ്ലാറ്റായിരുന്നു ഇത്.
വിദേശത്ത് കുടുംബവുമൊന്നിച്ച് താമസിക്കുന്ന ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രിയങ്കയെ കൂടെ കൂട്ടിയത്. മകളെ അഭിനേത്രിയാക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രിയങ്കയുടെ അച്ഛന്‍ നേരത്തെ കുടുംബ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ജയശ്രീയാണ് മകളെ സിരിയലിലും സിനിമയിലും അഭിനയിപ്പിക്കാന്‍ നിര്‍ബന്ധിച്ചിരുന്നത്.
അമ്മ ജയശ്രീയുടെ പരാതി പ്രകാരമാണ് കാമുകന്‍ റഹീമിനെതിരെ പൊലീസ് പ്രേരണാ കുറ്റത്തിന് കേസെടുത്തത്. പ്രിയങ്കയുടെ മരണത്തിന് ഏതാനും ദിവസം മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്.
ദിലീപും മഞ്‌ജുവാര്യരും വേര്‍പിരിയാന്‍ ഹര്‍ജി നല്‍കിയെന്ന് അഭ്യൂഹം Story Dated: Friday, July 26, 2013 12:54 [You must be registered and logged in to see this image.]
കൊച്ചി: താരദമ്പതികളായ മഞ്‌ജുവാര്യരും ദിലീപും വേര്‍പിരിയുന്നതിനു ധാരണയായെന്ന് അഭ്യൂഹം. ഇതനുസരിച്ച് ഇരുവരും കുടുംബകോടതിയില്‍ നല്‍കുന്നതിനു ഹര്‍ജി തയ്യാറാക്കിയതായാണ് ഇന്നലെ പ്രചരിച്ച വാര്‍ത്ത. അതീവരഹസ്യമായി തൃശൂരില്‍ ഹര്‍ജിനല്‍കിയെന്നും പറയുന്നു. കുട്ടിയെ െകെമാറുന്നതു സംബന്ധിച്ചാണ് ഇരുവര്‍ക്കുമിടയിലെ മുഖ്യതര്‍ക്കം. മറ്റു കാര്യങ്ങളിലെല്ലാം ഏകദേശ ധാരണയായിട്ടുണ്ട്. നേരത്തേ ഇത്തരത്തില്‍ വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് തൃശൂര്‍, പെരുമ്പാവൂര്‍ തുടങ്ങി വിവിധ കുടുംബകോടതികളില്‍ ആള്‍ക്കാര്‍ തടിച്ചുകൂടിയിരുന്നു. ഇന്നലെയും ഇരുവരുടെയും വേര്‍പിരിയല്‍ സംബന്ധിച്ചു വാര്‍ത്തപരക്കുകയായിരുന്നു.
ഇത് പിരിയിപ്പെച്ചേ അടങ്ങൂ എന്ന് വച്ചാ എന്താ ചെയ്യുക ???
പിടിച്ചുനില്‍ക്കാന്‍ മീരാജാസ്‌മിന്റെ 'സര്‍ക്കസ്' Story Dated: Thursday, July 25, 2013 02:48 [You must be registered and logged in to see this image.]
പ്രണയവും വിവാദങ്ങളും ഷൂട്ടിംഗ് സെറ്റുകളില്‍ കാട്ടുന്ന ഉഴപ്പുമെല്ലാം മലയാളത്തിന്റെ അഭിനയ പ്രതിഭ മീരാ ജാസ്‌മിന്റെ തിരക്ക് അല്‍പ്പം കുറച്ചിട്ടുണ്ട്. മലയാളത്തിന്റെ മറ്റു കുട്ടികളായ അസിനും നയന്‍താരയുമെല്ലാം പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുമ്പോള്‍ മീരയെ ഇപ്പോള്‍ തെന്നിന്ത്യ അത്ര ഗൗനിക്കുന്നേയില്ല. ഇതില്‍ നിന്നെല്ലാം ഒരു മോചനം കൊതിക്കാന്‍ ആഗ്രഹിക്കുന്ന മീര സര്‍ക്കസിലൂടെ വീണ്ടും പിറന്ന നാട്ടിലേക്കും വളര്‍ത്തിവലുതാക്കിയ മലയാളത്തിലേക്കും വരികയാണ്. അജി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര പ്രധാന വേഷം ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. അഞ്ചു പേര്‍ പ്രധാന വേഷത്തില്‍ വരുന്ന ചിത്രത്തിന്റെ തിരക്കഥ നടന്‍ അനൂപ് മേനോന്റേതാണ്. മീരയും അനൂപും കൂടാതെ ആസിഫ് അലിയും മറ്റ് രണ്ട് നായികമാരും ഒക്കെ കൂടി ഒരു മള്‍ട്ടിസ്‌റ്റാര്‍ ചിത്രമാകും ഇതെന്നാണ് സൂചന. ചിത്രത്തിലേക്ക് ഒരു തെന്നിന്ത്യന്‍ താരത്തെ കൂടി കരാര്‍ ചെയ്യാനുള്ള നീക്കത്തിലാണ് സംവിധായകന്‍. സര്‍ക്കസ് മീരയ്‌ക്ക് ഏറെ അദ്ധ്വാനിക്കാനുള്ള വേഷമെന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍ തന്നെ പറയുന്നത്. മലയാളത്തില്‍ നിന്നും ഏറെ നാളുകള്‍ അകന്നു നിന്ന ശേഷം സിദ്ധിഖിന്റെ മോഹന്‍ ലാല്‍ ചിത്രം ലേഡീസ് ആന്റ് ജന്റില്‍മേനിലൂടെ മീര തിരിച്ചുവന്നെങ്കിലും ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. വീണ്ടും ഭാഗ്യം പരീക്ഷിക്കുന്ന മീര ഇപ്പോള്‍ വി.കെ. പ്രകാശിന്റെ മഴനീര്‍ തുള്ളികളില്‍ അഭിനയിച്ചുവരികയാണ്.
കുമളിയില്‍ ഷെഫീഖ് എന്ന അഞ്ചു വയസ്സുകാരന്‍ അച്‌ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനത്തിനിരയായി ജീവനു വേണ്ടി മല്ലടിക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന അച്‌ഛനും കണ്ണീരോടെ പ്രാര്‍ഥിക്കുന്നു. തന്റെ ബ്ലോഗില്‍ ജൂലൈ 21 ന് നടത്തിയ പോസ്‌റ്റിലാണ് ഒരു പിതാവെന്ന നിലയില്‍ മോഹന്‍ലാല്‍ തന്റെ മനസ്സിന്റെ വിങ്ങല്‍ പങ്കുവയ്‌ക്കുന്നത്. അംഗവൈകല്യങ്ങളില്ലാതെ, ബുദ്ധിവൈകല്യങ്ങളേശാതെ ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീഴുക എന്നതാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വിസ്‌മയകരമായ സംഭവം. അമ്മയ്‌ക്കും അച്‌ഛനുമൊപ്പം സമസ്‌ത പ്രപഞ്ചവും അവന് അല്ലെങ്കില്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചിരിക്കാം. കുഞ്ഞിന്റെ ശരീരത്തില്‍ ഒരു അപ്പൂപ്പന്‍ താടി വന്നിരുന്നാലും അമ്മയ്‌ക്ക് നോവും. എത്ര പ്രായമായാലും എത്ര ദൂരെയായാലും മക്കള്‍ക്കുണ്ടാവുന്ന ചെറു നോവുകള്‍ പോലും അമ്മയ്‌ക്ക് മനസ്സിലാവും എന്നും പറഞ്ഞാണ് ' അച്‌ഛന്റെ ചുടുകണ്ണീര്‍' എന്ന പോസ്‌റ്റ് ആരംഭിക്കുന്നത്.
കോഴിക്കോട്ട് അച്‌ഛന്റെയും അമ്മയുടെയും പീഡനത്താല്‍ കൊല്ലപ്പെട്ട ആറ് വയസ്സുകാരി അദിതിയുടെയും അച്‌ഛന്റെയും അമ്മയുടെയും കൊടുംക്രൂരതയേറ്റ് കുമളിയിലെ ആശുപത്രിയില്‍ മരണത്തില്‍ നിന്ന് കുതറി മാറാന്‍ ശ്രമിക്കുന്ന അഞ്ചു വയസ്സുകാരന്‍ ഫെഫീഖിന്റെയും പേരുകള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് താന്‍ ഇത്രയും കുറിച്ചത്. രണ്ടു പേരും ഭൂമിയില്‍ പിച്ചവച്ചു തുടങ്ങിയിട്ടേയുളളൂ. മനുഷ്യരുടെ വിചിത്രമായ പെരുമാറ്റങ്ങളും നിയമക്രമങ്ങളും കുടിലതകളുമൊന്നും ഇരുവര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ ഇതെല്ലാമറിയാവുന്നവരായിരുന്നു ഇവരുടെ മാതാപിതാക്കള്‍ എന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ പറയുന്നു.
പതിനഞ്ച് ദിവസം മുന്‍പ് കഴിച്ച മാമ്പഴത്തിന്റെ അംശം മാത്രമാണ് അദിതിയുടെ ആമാശയത്തില്‍ ഉണ്ടായിരുന്നത് എന്ന് പോസ്‌റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതിനെ കുറിച്ചുളള പത്രവാര്‍ത്ത വായിച്ച് തലകറങ്ങി പോയി എന്നും കുട്ടികള്‍ക്കെതിരെ നടത്തിയ ക്രൂരതകള്‍ എടുത്തെഴുതാനുളള ശക്‌തി തനിക്കില്ല എന്നും പോസ്‌റ്റില്‍ പറയുന്നുണ്ട്. കുട്ടികള്‍ക്ക് മേല്‍ ഇത്രയും ക്രൂരത കാട്ടാന്‍ എങ്ങനെ കഴിയുന്നുവെന്ന് അച്‌ഛനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല എന്നും മോഹന്‍ലാല്‍ പറയുന്നു.
മൃഗങ്ങള്‍ പോലും ഇത്തരത്തില്‍ കുഞ്ഞുങ്ങളെ ഉപദ്രവിക്കില്ല എന്ന് പറയുന്ന പോസ്‌റ്റ് അവസാനിപ്പിക്കുന്നത് കംസന്റെ കാര്യം പറഞ്ഞാണ്. കുഞ്ഞുങ്ങളെ കരിമ്പാറയില്‍ അടിച്ചുകൊല്ലുന്ന കംസന്‍മാരുടെ നാടാവുകയാണോ കേരളം എന്ന ചോദ്യം ഉന്നയിക്കുന്ന താരം കംസന്‍മാരുടെ അന്ത്യത്തിന് ഓരോരുത്തരും കൃഷ്‌ണന്‍മാരാവുകയേ വഴിയുളളൂ എന്നും പറയുന്നു.
Ammu Forum Boss
Subject: Re: FILM News, Discussion...6 Sat Jul 27, 2013 12:50 pm
umbidivava wrote:
ദിലീപും മഞ്‌ജുവാര്യരും വേര്‍പിരിയാന്‍ ഹര്‍ജി നല്‍കിയെന്ന് അഭ്യൂഹം Story Dated: Friday, July 26, 2013 12:54 [You must be registered and logged in to see this image.]
കൊച്ചി: താരദമ്പതികളായ മഞ്‌ജുവാര്യരും ദിലീപും വേര്‍പിരിയുന്നതിനു ധാരണയായെന്ന് അഭ്യൂഹം. ഇതനുസരിച്ച് ഇരുവരും കുടുംബകോടതിയില്‍ നല്‍കുന്നതിനു ഹര്‍ജി തയ്യാറാക്കിയതായാണ് ഇന്നലെ പ്രചരിച്ച വാര്‍ത്ത. അതീവരഹസ്യമായി തൃശൂരില്‍ ഹര്‍ജിനല്‍കിയെന്നും പറയുന്നു. കുട്ടിയെ െകെമാറുന്നതു സംബന്ധിച്ചാണ് ഇരുവര്‍ക്കുമിടയിലെ മുഖ്യതര്‍ക്കം. മറ്റു കാര്യങ്ങളിലെല്ലാം ഏകദേശ ധാരണയായിട്ടുണ്ട്. നേരത്തേ ഇത്തരത്തില്‍ വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് തൃശൂര്‍, പെരുമ്പാവൂര്‍ തുടങ്ങി വിവിധ കുടുംബകോടതികളില്‍ ആള്‍ക്കാര്‍ തടിച്ചുകൂടിയിരുന്നു. ഇന്നലെയും ഇരുവരുടെയും വേര്‍പിരിയല്‍ സംബന്ധിച്ചു വാര്‍ത്തപരക്കുകയായിരുന്നു.
ഇത് പിരിയിപ്പെച്ചേ അടങ്ങൂ എന്ന് വച്ചാ എന്താ ചെയ്യുക ???
തൃശൂര്‍: താരദമ്പതികളായ മഞ്‌ജുവാര്യരും ദിലീപും വേര്‍പിരിയുന്നതിനു ധാരണയായെങ്കിലും മാധ്യമവാര്‍ത്തകളില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കാന്‍ നടപടികള്‍ വൈകിപ്പിക്കുന്നതായി സൂചന. കുടുംബകോടതിയില്‍ നല്‍കുന്നതിനു സംയുക്‌തഹര്‍ജി തയ്ായറാക്കിയ ശേഷം അടുത്തിടെ നഗരത്തിലെ നക്ഷത്രഹോട്ടലില്‍ ഇരുവരുടേയും സുഹൃത്തുക്കള്‍ ഒത്തുകൂടിയിരുന്നു. സൗഹൃദാന്തരീക്ഷത്തില്‍ പിരിയണമെന്നാണ് ധാരണയത്രെ. വിഴുപ്പലക്കലില്‍ നിന്നു വിട്ടുനില്‍ക്കും. താമസിയാതെ സംയുക്‌തഹര്‍ജി നല്‍കിയേക്കും. ആഴ്‌ചകള്‍ക്കു മുമ്പ് ഇരുവരും തൃശൂരിലെ കോടതിയില്‍ ഹര്‍ജി നല്‍കാനെത്തുമെന്ന് വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് വന്‍മാധ്യമപ്പട തമ്പടിച്ചിരുന്നു. പോലീസിന് കോടതിപരിസരത്ത് വി.ഐ.പി എത്തുമെന്ന നിര്‍ദേശവും കിട്ടിയിരുന്നതാണ്. ഇതനുസരിച്ച് സുരക്ഷയും ഏര്‍പ്പെടുത്തി. എന്നാല്‍ അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. കുട്ടിയെ കൈമാറുന്നതു സംബന്ധിച്ചായിരുന്നു ഇരുവര്‍ക്കുമിടയിലെ മുഖ്യതര്‍ക്കം. -
parutty Forum Boss
Subject: Re: FILM News, Discussion...6 Sat Jul 27, 2013 1:03 pm
Ammu wrote:
umbidivava wrote:
ദിലീപും മഞ്‌ജുവാര്യരും വേര്‍പിരിയാന്‍ ഹര്‍ജി നല്‍കിയെന്ന് അഭ്യൂഹം Story Dated: Friday, July 26, 2013 12:54 [You must be registered and logged in to see this image.]
കൊച്ചി: താരദമ്പതികളായ മഞ്‌ജുവാര്യരും ദിലീപും വേര്‍പിരിയുന്നതിനു ധാരണയായെന്ന് അഭ്യൂഹം. ഇതനുസരിച്ച് ഇരുവരും കുടുംബകോടതിയില്‍ നല്‍കുന്നതിനു ഹര്‍ജി തയ്യാറാക്കിയതായാണ് ഇന്നലെ പ്രചരിച്ച വാര്‍ത്ത. അതീവരഹസ്യമായി തൃശൂരില്‍ ഹര്‍ജിനല്‍കിയെന്നും പറയുന്നു. കുട്ടിയെ െകെമാറുന്നതു സംബന്ധിച്ചാണ് ഇരുവര്‍ക്കുമിടയിലെ മുഖ്യതര്‍ക്കം. മറ്റു കാര്യങ്ങളിലെല്ലാം ഏകദേശ ധാരണയായിട്ടുണ്ട്. നേരത്തേ ഇത്തരത്തില്‍ വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് തൃശൂര്‍, പെരുമ്പാവൂര്‍ തുടങ്ങി വിവിധ കുടുംബകോടതികളില്‍ ആള്‍ക്കാര്‍ തടിച്ചുകൂടിയിരുന്നു. ഇന്നലെയും ഇരുവരുടെയും വേര്‍പിരിയല്‍ സംബന്ധിച്ചു വാര്‍ത്തപരക്കുകയായിരുന്നു.
ഇത് പിരിയിപ്പെച്ചേ അടങ്ങൂ എന്ന് വച്ചാ എന്താ ചെയ്യുക ???
അമ്പലപ്പുഴ: ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയുടെ ഭാഗ്യനക്ഷത്രമായിരുന്ന സിനിമാതാരം കനക ആലപ്പുഴയിലെ ഒരു പ്രമുഖ പാലിയേറ്റീവ് കെയറിൽ പരിചരണത്തിൽ. സന്ദർശകർ വേണ്ടെന്ന താരത്തിന്റെ അഭിപ്രായം മാനിച്ച് ആരെയും കാണാൻ അനുവദിക്കുന്നില്ല. കാൻസർ രോഗം ബാധിച്ച് പരിചരിക്കാൻ ആരും ഇല്ലാത്തവരെ ശുശ്രൂഷിക്കുന്ന ആലപ്പുഴയിലെ ഒരു പ്രമുഖ സ്ഥാപനമാണിത്. പ്രത്യേക പരിചരണത്തിൽ കഴിഞ്ഞിരുന്ന നടിയെ പിന്നീട് ആലപ്പുഴയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് സൂചന.
ആറ് മാസം മുന്പാണ് മറ്റൊരാശുപത്രിയിൽ കഴിഞ്ഞിരുന്ന നടിയെ പരിചരിക്കാൻ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പലരും കാണാനെത്തിയതോടെ നടി വിലക്കി. ഇതോടെ അന്വേഷിച്ചെത്തുന്നവരോട് ഇങ്ങനെ ഒരാളെ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് പാലിയേറ്റീവ് അധികൃതരുടെ മറുപടി. തമിഴ് നടിയായ കനക 1989 ൽ കരകാട്ടുകാരനിലൂടെയാണ് സിനിമയിലെത്തിയത്. സിദ്ദിഖ് ലാലിന്റെ ഗോഡ് ഫാദറിൽ മുകേഷിന്റെ നായികയായാണ് മലയാളത്തിൽ തുടക്കം. തുടർന്ന് സിദ്ദിഖ് ലാലിന്റെ വിയറ്റ്നാം കോളനിയിലും അഭിനയിച്ചു. ഷാജി കൈലാസിന്റെ നരസിംഹത്തിൽ മോഹൻ ലാലിനൊപ്പവും സത്യൻ അന്തിക്കാടിന്റെ ഗോളാന്തര വാർത്തയിൽ മമ്മൂട്ടിക്കൊപ്പവും പ്രധാനവേഷമിട്ടു. ഇതിന് ശേഷം കുസൃതിക്കാറ്റ്, പിൻഗാമി, വാർദ്ധക്യപുരാണം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, മമ്മൂട്ടിയോടൊപ്പം തമിഴ് സിനിമയായ കിളിപ്പേച്ച് കേൾക്കവാ എന്നിവയിലും അഭിനയിച്ചു.
തമിഴ് സനിമാതാരം ദേവികയുടെയും ദേവദാസിന്റെയും മകളാണ് കനക. കനകയ്ക്ക് 13 വയസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ച് പോയി. മാതാവിനോടൊപ്പമായിരുന്നു താമസം. മാതാവിന്റെ മരണശേഷം 2008 ലാണ് ദേവദാസ് കനകയെ കാണുന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള മകളുടെ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ 2007ഏപ്രിലിൽ തന്റെ വിവാഹം മെക്കാനിക്കൽ എൻജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഭർത്താവിനെ കുറിച്ച് യാതൊരറിവും ഇല്ലെന്നും ആരോ തട്ടിക്കൊണ്ട് പോയെന്നുമാണ് വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ രേഖകളൊന്നും കനകയുടെ പക്കലില്ല. നരസിംഹമാണ് കനകയുടെ അവസാന ചിത്രം.
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sat Jul 27, 2013 3:01 pm
ആദ്യം നൃത്തം, പിന്നെ പരസ്യം. ഇനി ആത്‌മകഥ. മഞ്ജു വാര്യര്‍ തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ആത്മകഥയിലൂടെ തുറന്നെഴുതാനൊരുങ്ങുന്നു. 'ഒരു പൂവിരിയും പോലെ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ ഗൃഹലക്ഷ്മിയുടെ ഓഗസ്റ്റ് ലക്കം മുതല്‍ വായനക്കാര്‍ക്ക് മുമ്പിലെത്തും.
താന്‍ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത് യാദൃശ്ചികമായാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു എന്നും, ഇതും അങ്ങനെയാണ് കാണുന്നതെന്നും മഞ്ജു പറഞ്ഞു.
കുട്ടിക്കാലം, കലോത്സവവേദികള്‍, സിനിമാപ്രവേശം, പ്രണയം, വിവാഹം, മടങ്ങിവരവ് എല്ലാം ഈ ആത്മകഥാക്കുറിപ്പുകളില്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മഞ്ജുവിന്‍റെ ജീവിതത്തിലെ ആരും അറിയാത്ത ഏടുകള്‍ ഈ ആത്മകഥയിലൂടെ പുറംലോകത്തെത്തുമ്പോള്‍ അത് വായിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.
parutty Forum Boss
Subject: Re: FILM News, Discussion...6 Sat Jul 27, 2013 3:02 pm
Abhijit wrote:
ആദ്യം നൃത്തം, പിന്നെ പരസ്യം. ഇനി ആത്‌മകഥ. മഞ്ജു വാര്യര്‍ തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ആത്മകഥയിലൂടെ തുറന്നെഴുതാനൊരുങ്ങുന്നു. 'ഒരു പൂവിരിയും പോലെ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ ഗൃഹലക്ഷ്മിയുടെ ഓഗസ്റ്റ് ലക്കം മുതല്‍ വായനക്കാര്‍ക്ക് മുമ്പിലെത്തും.
താന്‍ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത് യാദൃശ്ചികമായാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു എന്നും, ഇതും അങ്ങനെയാണ് കാണുന്നതെന്നും മഞ്ജു പറഞ്ഞു.
കുട്ടിക്കാലം, കലോത്സവവേദികള്‍, സിനിമാപ്രവേശം, പ്രണയം, വിവാഹം, മടങ്ങിവരവ് എല്ലാം ഈ ആത്മകഥാക്കുറിപ്പുകളില്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മഞ്ജുവിന്‍റെ ജീവിതത്തിലെ ആരും അറിയാത്ത ഏടുകള്‍ ഈ ആത്മകഥയിലൂടെ പുറംലോകത്തെത്തുമ്പോള്‍ അത് വായിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.
neeluchechi ethu arinjille entho
unnikmp Forum Boss
Subject: Re: FILM News, Discussion...6 Sat Jul 27, 2013 3:04 pm
Abhijit wrote:
ആദ്യം നൃത്തം, പിന്നെ പരസ്യം. ഇനി ആത്‌മകഥ. മഞ്ജു വാര്യര്‍ തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ആത്മകഥയിലൂടെ തുറന്നെഴുതാനൊരുങ്ങുന്നു. 'ഒരു പൂവിരിയും പോലെ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ ഗൃഹലക്ഷ്മിയുടെ ഓഗസ്റ്റ് ലക്കം മുതല്‍ വായനക്കാര്‍ക്ക് മുമ്പിലെത്തും.
താന്‍ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത് യാദൃശ്ചികമായാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു എന്നും, ഇതും അങ്ങനെയാണ് കാണുന്നതെന്നും മഞ്ജു പറഞ്ഞു.
കുട്ടിക്കാലം, കലോത്സവവേദികള്‍, സിനിമാപ്രവേശം, പ്രണയം, വിവാഹം, മടങ്ങിവരവ് എല്ലാം ഈ ആത്മകഥാക്കുറിപ്പുകളില്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മഞ്ജുവിന്‍റെ ജീവിതത്തിലെ ആരും അറിയാത്ത ഏടുകള്‍ ഈ ആത്മകഥയിലൂടെ പുറംലോകത്തെത്തുമ്പോള്‍ അത് വായിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.
ഇന്നത്തെ കാലത്ത് സ്വന്തം ജീവിതം തന്നെയാണ് ഏറ്റവും വലിയ കച്ചവടചരക്ക്...മുടല്‍മുടക്കോ തുച്ഛം വരവോ മെച്ചം... മഞ്ജുവും അങ്ങിനെ ബിസിനസ് തന്ത്രങ്ങള്‍ പഠിച്ചു...സിനിമയില്‍ അഭിനയിക്കാതെ, ദിലീപുമായി ഡൈവോഴ്സ് ആവാതെ തന്നെ ഇപ്പോള്‍ കോടികള്‍ ഉണ്ടാക്കി കഴിഞ്ഞു...
parutty Forum Boss
Subject: Re: FILM News, Discussion...6 Sat Jul 27, 2013 3:05 pm
അമ്പലപ്പുഴ: ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയുടെ ഭാഗ്യനക്ഷത്രമായിരുന്ന സിനിമാതാരം കനക ആലപ്പുഴയിലെ ഒരു പ്രമുഖ പാലിയേറ്റീവ് കെയറിൽ പരിചരണത്തിൽ. സന്ദർശകർ വേണ്ടെന്ന താരത്തിന്റെ അഭിപ്രായം മാനിച്ച് ആരെയും കാണാൻ അനുവദിക്കുന്നില്ല. കാൻസർ രോഗം ബാധിച്ച് പരിചരിക്കാൻ ആരും ഇല്ലാത്തവരെ ശുശ്രൂഷിക്കുന്ന ആലപ്പുഴയിലെ ഒരു പ്രമുഖ സ്ഥാപനമാണിത്. പ്രത്യേക പരിചരണത്തിൽ കഴിഞ്ഞിരുന്ന നടിയെ പിന്നീട് ആലപ്പുഴയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് സൂചന.
ആറ് മാസം മുന്പാണ് മറ്റൊരാശുപത്രിയിൽ കഴിഞ്ഞിരുന്ന നടിയെ പരിചരിക്കാൻ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പലരും കാണാനെത്തിയതോടെ നടി വിലക്കി. ഇതോടെ അന്വേഷിച്ചെത്തുന്നവരോട് ഇങ്ങനെ ഒരാളെ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് പാലിയേറ്റീവ് അധികൃതരുടെ മറുപടി. തമിഴ് നടിയായ കനക 1989 ൽ കരകാട്ടുകാരനിലൂടെയാണ് സിനിമയിലെത്തിയത്. സിദ്ദിഖ് ലാലിന്റെ ഗോഡ് ഫാദറിൽ മുകേഷിന്റെ നായികയായാണ് മലയാളത്തിൽ തുടക്കം. തുടർന്ന് സിദ്ദിഖ് ലാലിന്റെ വിയറ്റ്നാം കോളനിയിലും അഭിനയിച്ചു. ഷാജി കൈലാസിന്റെ നരസിംഹത്തിൽ മോഹൻ ലാലിനൊപ്പവും സത്യൻ അന്തിക്കാടിന്റെ ഗോളാന്തര വാർത്തയിൽ മമ്മൂട്ടിക്കൊപ്പവും പ്രധാനവേഷമിട്ടു. ഇതിന് ശേഷം കുസൃതിക്കാറ്റ്, പിൻഗാമി, വാർദ്ധക്യപുരാണം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, മമ്മൂട്ടിയോടൊപ്പം തമിഴ് സിനിമയായ കിളിപ്പേച്ച് കേൾക്കവാ എന്നിവയിലും അഭിനയിച്ചു.
തമിഴ് സനിമാതാരം ദേവികയുടെയും ദേവദാസിന്റെയും മകളാണ് കനക. കനകയ്ക്ക് 13 വയസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ച് പോയി. മാതാവിനോടൊപ്പമായിരുന്നു താമസം. മാതാവിന്റെ മരണശേഷം 2008 ലാണ് ദേവദാസ് കനകയെ കാണുന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള മകളുടെ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ 2007ഏപ്രിലിൽ തന്റെ വിവാഹം മെക്കാനിക്കൽ എൻജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഭർത്താവിനെ കുറിച്ച് യാതൊരറിവും ഇല്ലെന്നും ആരോ തട്ടിക്കൊണ്ട് പോയെന്നുമാണ് വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ രേഖകളൊന്നും കനകയുടെ പക്കലില്ല. നരസിംഹമാണ് കനകയുടെ അവസാന ചിത്രം.
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sat Jul 27, 2013 3:05 pm
unnikmp wrote:
Abhijit wrote:
ആദ്യം നൃത്തം, പിന്നെ പരസ്യം. ഇനി ആത്‌മകഥ. മഞ്ജു വാര്യര്‍ തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ആത്മകഥയിലൂടെ തുറന്നെഴുതാനൊരുങ്ങുന്നു. 'ഒരു പൂവിരിയും പോലെ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ ഗൃഹലക്ഷ്മിയുടെ ഓഗസ്റ്റ് ലക്കം മുതല്‍ വായനക്കാര്‍ക്ക് മുമ്പിലെത്തും.
താന്‍ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത് യാദൃശ്ചികമായാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു എന്നും, ഇതും അങ്ങനെയാണ് കാണുന്നതെന്നും മഞ്ജു പറഞ്ഞു.
കുട്ടിക്കാലം, കലോത്സവവേദികള്‍, സിനിമാപ്രവേശം, പ്രണയം, വിവാഹം, മടങ്ങിവരവ് എല്ലാം ഈ ആത്മകഥാക്കുറിപ്പുകളില്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മഞ്ജുവിന്‍റെ ജീവിതത്തിലെ ആരും അറിയാത്ത ഏടുകള്‍ ഈ ആത്മകഥയിലൂടെ പുറംലോകത്തെത്തുമ്പോള്‍ അത് വായിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.
ഇന്നത്തെ കാലത്ത് സ്വന്തം ജീവിതം തന്നെയാണ് ഏറ്റവും വലിയ കച്ചവടചരക്ക്...മുടല്‍മുടക്കോ തുച്ഛം വരവോ മെച്ചം... മഞ്ജുവും അങ്ങിനെ ബിസിനസ് തന്ത്രങ്ങള്‍ പഠിച്ചു...സിനിമയില്‍ അഭിനയിക്കാതെ, ദിലീപുമായി ഡൈവോഴ്സ് ആവാതെ തന്നെ ഇപ്പോള്‍ കോടികള്‍ ഉണ്ടാക്കി കഴിഞ്ഞു...