Subject: Re: FILM News, Discussion...6 Mon Oct 28, 2013 6:35 pm
Ammu wrote:
Abhijit wrote:
athu
Ammu Forum Boss
Subject: Re: FILM News, Discussion...6 Tue Oct 29, 2013 12:30 pm
Abhijit wrote:
Ammu wrote:
കാവ്യയുടെ രണ്ടാം വിവാഹം ഉറപ്പിച്ചു?
കാവ്യാ മാധവന്റെ വിവാഹ വാര്‍ത്തകളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാവുന്നു. താരത്തിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രമുഖ ക്യാമറമാന്‍ സഞ്‌ജയ് മേനോനാണ് വരനെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാവ്യ സിനിമാരംഗത്തുളള ഒരാളുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. സാങ്കേതിക വിദഗ്‌ധനായ ഇയാളും കാവ്യയും തമ്മില്‍ ഉടന്‍ വിവാഹിതരാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാവ്യ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരുന്നു. അടുത്തിടെ ഗുരുവായൂരില്‍ കാവ്യയും കുടുംബവും മംഗല്യസിദ്ധിക്കായുളള വഴിപാട് നടത്താനെത്തിയതും വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുളള വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു. എന്നാല്‍, തന്റെ സഹോദരനു വേണ്ടിയായിരുന്നു വഴിപാടുകള്‍ നടത്തിയതെന്നും തന്റെ വിവാഹം ഉടനുണ്ടാവില്ലെന്നുമുളള വിശദീകരണവുമായി കാവ്യ രംഗത്തു വന്നിരുന്നു. എന്നാല്‍, കാവ്യയുടെ വിവാഹം ഉറപ്പിച്ചുവെങ്കിലും രണ്ട് വര്‍ഷത്തിനു ശേഷം മാത്രമായിരിക്കും വിവാഹമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. 2009 ല്‍ ആണ് കാവ്യയും നിശാല്‍ ചന്ദ്രയും വിവാഹിതരായത്. അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഏറെ വൈകാതെ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട് നിശാല്‍ ചന്ദ്ര വിവാഹിതനാവുകയും ചെയ്‌തു.
ഒരു കാലത്ത് മലയാളസിനിമയുടെ കണ്ണിലുണ്ണിയായിരുന്ന കാവ്യ മാധവനെയും ദിലീപിനെയും ബന്ധപ്പെടുത്തിയുള്ള ഏറെനാളായി നിരവധി കഥകള്‍ പുറത്തുവന്നിരുന്നു. മഞ്ജുവാര്യരുമായി വിവാഹമോചനത്തിന് ഒരുങ്ങിക്കൊണ്ട് ദിലീപ് തന്റെ മകളോടൊത്ത് കൊച്ചിയിലെ തമ്മനത്തുള്ള ഒരു ഫഌറ്റില്‍ താമസമാക്കിയിരുന്നുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാവ്യ മാധവന്‍ ഇതിനടുത്ത ഫഌറ്റിലായിരുന്നു താമസം. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും വൈകാതെ ഒരുമിച്ച് താമസിക്കുമെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു..
എന്നാല്‍ അവയെല്ലാം തിരുത്തിയെഴുതി കാവ്യ മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. പ്രമുഖ കാമറമാന്‍ സഞ്ജയ് മേനോനാണത്രെ വരന്‍ . വിവാഹം നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണെന്നും പറയുന്നു. മികച്ച നടിയുടെ പേരില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കാവ്യ ആദ്യം നിഷാല്‍ ചന്ദ്രയെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ഇത് വിജയം കണ്ടില്ല. കുവൈറ്റില്‍ ഒരുവര്‍ഷത്തോളം കഴിഞ്ഞ ഇരുവരും പിരിഞ്ഞു. ദിലീപിനെയാണ് ഇതിന്റെ പേരില്‍ പ്രതിക്കൂട്ടിലെത്തിച്ചത്. വൈകാതെ മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത വന്നതോടെ കൂടുതല്‍ കാവ്യയെക്കുറിച്ച് കൂടുതല്‍ ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു.
എന്തായാലും പുതിയ വിവാഹബന്ധത്തെക്കുറിച്ചുള്ള സ്ഥിരീകരണമാണ് ഇനി ലഭിക്കാനുള്ളത്.
ചൈനാ ടൗണ്‍, പോക്കിരി രാജ എന്നി ചിത്രങ്ങളുടെ ക്യാമറ പ്രവര്‍ത്തിപ്പിച്ച സഞ്ജയ്‌മേനോന്റെ ആദ്യവിവാഹമാണിത്.
രണ്ടാം വിവാഹം രണ്ടു വര്‍ഷത്തിന് ശേഷം നടക്കുമെന്നാണ് അറിയുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും തുടര്‍ച്ചയായ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കാമെന്ന് കാവ്യ സമ്മതിക്കുകയായിരുന്നു.
ഇനിയും അഭിനയിക്കണം. നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്യേണ്ടതുണ്ട്. എഴുത്തില്‍ അല്പം ശ്രദ്ധകേന്ദ്രീകരിക്കാനും താത്പര്യമുണ്ടെന്നും കവ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്നാണ് കാവ്യയുടെ ആഗ്രഹമെന്നും സൂചനയുണ്ട്.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനക്കേസ് നല്‍കിയത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം കേസ് നീണ്ടു പോവുകയായിരുന്നു.
കേസ് മുന്നോട്ടു പോകുന്നതിനിടയില്‍ സ്ത്രീധന പീഡനത്തിന് കൂടി കാവ്യ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു.
കല്യാണമായില്ല: കാവ്യ മാധവന്‍ ! കാവ്യാ മാധവനെ വിവാഹം കഴിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് ചിലരെന്ന് തോന്നുന്നു. എന്നാല്‍ കാവ്യയെ അങ്ങനെ വിവാഹം കഴിപ്പിക്കാനൊന്നും നോക്കണ്ട. ഫോണ്‍ കോളുകള്‍ കൊണ്ടും ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കൊണ്ടും പൊറുതിമുട്ടിയപ്പോള്‍ കാവ്യ തന്നെ വിശദീകരണവുമായി വീണ്ടും രംഗത്തെത്തി.
കാവ്യ ഗുരുവായൂരില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തുടങ്ങിയതാണ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത. പിന്നീട് മനോരമ ഓണ്‍ലൈനിലൂടെ തന്നെയാണ് വിവാഹം തനിക്കല്ല സഹോദരനാണെന്ന് വെളിപ്പെടുത്തിയത്.
എന്നാല്‍ ഇതുകൊണ്ടൊന്നും ഗോസിപ്പുകള്‍ അടങ്ങിയില്ല. ഒരു ക്യാമറാമാനുമായി കാവ്യയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്നും പുതിയ വാര്‍ത്ത പടര്‍ന്നു. സഹികെട്ട് കാവ്യയ്ക്ക് അവസാനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വാര്‍ത്ത നിഷേധിക്കേണ്ടി വന്നു. വലിയ നുണയാണിതെന്നും മറ്റുളളവര്‍ക്ക് വേദനയുണ്ടാക്കി സന്തോഷിക്കുന്ന ആരുടെയോ പ്രവൃത്തികളായി ഇതിനെ കാണാമെന്നും കാവ്യ പറയുന്നു.
ഈ പ്രചരണം മനപൂര്‍വ്വമാണെന്നും ഇതിലൂടെ തന്നെ ഉപദ്രവിക്കുക മാത്രമാണ് ലക്ഷ്യമെന്നും കാവ്യ പറയുന്നു. ഇനിയും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച കാവ്യ, എല്ലായ്പ്പോഴും സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന പ്രേക്ഷകരോട് നന്ദി നല്‍കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
parutty Forum Boss
Subject: Re: FILM News, Discussion...6 Tue Oct 29, 2013 12:32 pm
Minnoos Forum Boss
Location : Dubai
Subject: Re: FILM News, Discussion...6 Tue Oct 29, 2013 12:37 pm
Abhijit Forum Boss
Subject: Re: FILM News, Discussion...6 Tue Oct 29, 2013 7:17 pm
Ammu wrote:
Abhijit wrote:
ഒരു കാലത്ത് മലയാളസിനിമയുടെ കണ്ണിലുണ്ണിയായിരുന്ന കാവ്യ മാധവനെയും ദിലീപിനെയും ബന്ധപ്പെടുത്തിയുള്ള ഏറെനാളായി നിരവധി കഥകള്‍ പുറത്തുവന്നിരുന്നു. മഞ്ജുവാര്യരുമായി വിവാഹമോചനത്തിന് ഒരുങ്ങിക്കൊണ്ട് ദിലീപ് തന്റെ മകളോടൊത്ത് കൊച്ചിയിലെ തമ്മനത്തുള്ള ഒരു ഫഌറ്റില്‍ താമസമാക്കിയിരുന്നുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാവ്യ മാധവന്‍ ഇതിനടുത്ത ഫഌറ്റിലായിരുന്നു താമസം. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും വൈകാതെ ഒരുമിച്ച് താമസിക്കുമെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു..
എന്നാല്‍ അവയെല്ലാം തിരുത്തിയെഴുതി കാവ്യ മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. പ്രമുഖ കാമറമാന്‍ സഞ്ജയ് മേനോനാണത്രെ വരന്‍ . വിവാഹം നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണെന്നും പറയുന്നു. മികച്ച നടിയുടെ പേരില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കാവ്യ ആദ്യം നിഷാല്‍ ചന്ദ്രയെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ഇത് വിജയം കണ്ടില്ല. കുവൈറ്റില്‍ ഒരുവര്‍ഷത്തോളം കഴിഞ്ഞ ഇരുവരും പിരിഞ്ഞു. ദിലീപിനെയാണ് ഇതിന്റെ പേരില്‍ പ്രതിക്കൂട്ടിലെത്തിച്ചത്. വൈകാതെ മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത വന്നതോടെ കൂടുതല്‍ കാവ്യയെക്കുറിച്ച് കൂടുതല്‍ ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു.
എന്തായാലും പുതിയ വിവാഹബന്ധത്തെക്കുറിച്ചുള്ള സ്ഥിരീകരണമാണ് ഇനി ലഭിക്കാനുള്ളത്.
ചൈനാ ടൗണ്‍, പോക്കിരി രാജ എന്നി ചിത്രങ്ങളുടെ ക്യാമറ പ്രവര്‍ത്തിപ്പിച്ച സഞ്ജയ്‌മേനോന്റെ ആദ്യവിവാഹമാണിത്.
രണ്ടാം വിവാഹം രണ്ടു വര്‍ഷത്തിന് ശേഷം നടക്കുമെന്നാണ് അറിയുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും തുടര്‍ച്ചയായ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കാമെന്ന് കാവ്യ സമ്മതിക്കുകയായിരുന്നു.
ഇനിയും അഭിനയിക്കണം. നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്യേണ്ടതുണ്ട്. എഴുത്തില്‍ അല്പം ശ്രദ്ധകേന്ദ്രീകരിക്കാനും താത്പര്യമുണ്ടെന്നും കവ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്നാണ് കാവ്യയുടെ ആഗ്രഹമെന്നും സൂചനയുണ്ട്.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനക്കേസ് നല്‍കിയത്. തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം കേസ് നീണ്ടു പോവുകയായിരുന്നു.
കേസ് മുന്നോട്ടു പോകുന്നതിനിടയില്‍ സ്ത്രീധന പീഡനത്തിന് കൂടി കാവ്യ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു.
കല്യാണമായില്ല: കാവ്യ മാധവന്‍ ! കാവ്യാ മാധവനെ വിവാഹം കഴിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് ചിലരെന്ന് തോന്നുന്നു. എന്നാല്‍ കാവ്യയെ അങ്ങനെ വിവാഹം കഴിപ്പിക്കാനൊന്നും നോക്കണ്ട. ഫോണ്‍ കോളുകള്‍ കൊണ്ടും ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കൊണ്ടും പൊറുതിമുട്ടിയപ്പോള്‍ കാവ്യ തന്നെ വിശദീകരണവുമായി വീണ്ടും രംഗത്തെത്തി.
കാവ്യ ഗുരുവായൂരില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തുടങ്ങിയതാണ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത. പിന്നീട് മനോരമ ഓണ്‍ലൈനിലൂടെ തന്നെയാണ് വിവാഹം തനിക്കല്ല സഹോദരനാണെന്ന് വെളിപ്പെടുത്തിയത്.
എന്നാല്‍ ഇതുകൊണ്ടൊന്നും ഗോസിപ്പുകള്‍ അടങ്ങിയില്ല. ഒരു ക്യാമറാമാനുമായി കാവ്യയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്നും പുതിയ വാര്‍ത്ത പടര്‍ന്നു. സഹികെട്ട് കാവ്യയ്ക്ക് അവസാനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വാര്‍ത്ത നിഷേധിക്കേണ്ടി വന്നു. വലിയ നുണയാണിതെന്നും മറ്റുളളവര്‍ക്ക് വേദനയുണ്ടാക്കി സന്തോഷിക്കുന്ന ആരുടെയോ പ്രവൃത്തികളായി ഇതിനെ കാണാമെന്നും കാവ്യ പറയുന്നു.
ഈ പ്രചരണം മനപൂര്‍വ്വമാണെന്നും ഇതിലൂടെ തന്നെ ഉപദ്രവിക്കുക മാത്രമാണ് ലക്ഷ്യമെന്നും കാവ്യ പറയുന്നു. ഇനിയും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച കാവ്യ, എല്ലായ്പ്പോഴും സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന പ്രേക്ഷകരോട് നന്ദി നല്‍കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
iniyippo theerumaanikkaathirikkunnathaa nallathu
Binu Forum Boss
Location : Kuwait
Subject: Re: FILM News, Discussion...6 Wed Oct 30, 2013 1:24 am
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:26 am
സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പിലേക്ക് കാറോടിച്ചു പോകാനൊരുങ്ങുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അടുത്ത വര്‍ഷം ജൂണ്‍ 15നു മൂവര്‍സംഘം യാത്ര തിരിക്കും.
കന്യാകുമാരിയില്‍നിന്നു യാത്രയുടെ തുടക്കം. അവിടെനിന്നു ഗൊരഖ്പൂരിലേക്ക്. ഇന്ത്യ കടന്നാല്‍ നേപ്പാള്‍ വഴി ടിബറ്റ്. കടുത്ത മഞ്ഞില്ലെങ്കില്‍ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ പോകും. അവിടെനിന്നു മാനസസരോവറിലേക്ക്. പിന്നീട് ചൈനയിലൂടെ തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങള്‍ വഴി റഷ്യയിലൂടെ യൂറോപ്പിലേക്ക്.
അന്‍പതു ദിവസത്തെ യാത്രയില്‍ ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിലൂടെയാണു സഞ്ചാരം. സാഹസിക യാത്രകളിലൂടെ ഇന്ത്യയില്‍ പല ദൂരങ്ങള്‍ കീഴടക്കിയ ദുബായ് പോര്‍ട്ട് വേള്‍ഡ് മുന്‍ ജനറല്‍ മാനേജര്‍ സുരേഷ് ജോസഫാണ് സഹയാത്രികരിലൊരാള്‍. മറ്റൊരാള്‍ കൂട്ടുകാരനായ ബൈജുവും. ലഡാക്കില്‍നിന്നു കന്യാകുമാരിയിലേക്കു കുറഞ്ഞ സമയത്തിനുള്ളില്‍ സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്ത വ്യക്തിയാണു മുന്‍ ഡിജിപി എം.കെ. ജോസഫിന്റെ മകന്‍ കൂടിയായ സുരേഷ് ജോസഫ്.
യാത്രയ്ക്കായി വിപുലമായ തയാറെടുപ്പിലാണു സംഘം. പജീറോയുടെ പഴയൊരു കാര്‍ ഇതിനായി വാങ്ങാന്‍ ഒരുങ്ങുകയാണ്. ചൈനയില്‍ യാത്രയ്ക്കിടെ ഒരു ഗൈഡും പൊലീസ് എസ്കോര്‍ട്ടും നിര്‍ബന്ധമാണ്. ഇതിന്റെ ചെലവും സഞ്ചാരികള്‍ കൊടുക്കണം. 22 രാജ്യങ്ങളിലെ വീസ നേരത്തേ എടുക്കണം. ദിലീപ് നായകനായ ഏഴു സുന്ദര രാത്രികളുടെ ചിത്രീകരണത്തിലാണു ലാല്‍ ജോസ്. ഇൌ ചിത്രത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വിക്രമാദിത്യന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഫസ്റ്റ് പ്രിന്റാക്കിയശേഷമാണ് യാത്രയ്ക്കായി ഡ്രൈവിങ് സീറ്റിലേക്കു കയറുക. 20,000 കിലോമീറ്റര്‍ ദൂരമാണ് ലക്ഷ്യം.
’’തികച്ചും സാഹസികമായ യാത്ര തന്നെയാണ്. ഞാന്‍ വില്‍പത്രം വരെ എഴുതിവച്ചാണു പോകുന്നത്. ലോകസമാധാനം, ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം, കേരള ടൂറിസം- ഇൌ മൂന്നു സന്ദേശങ്ങളും സംഭവങ്ങളും യാത്രയുടെ അടിസ്ഥാനഘടകമാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ അതതു മേഖലകളില്‍ കാണണമെന്നു താല്‍പ്പര്യമുണ്ട്. ഒപ്പം ആ നാട്ടിലെ തദ്ദേശീയമായ സിനിമാ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും-ലാല്‍ ജോസ് പറഞ്ഞു.
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:36 am
Ammu wrote:
സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പിലേക്ക് കാറോടിച്ചു പോകാനൊരുങ്ങുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അടുത്ത വര്‍ഷം ജൂണ്‍ 15നു മൂവര്‍സംഘം യാത്ര തിരിക്കും.
കന്യാകുമാരിയില്‍നിന്നു യാത്രയുടെ തുടക്കം. അവിടെനിന്നു ഗൊരഖ്പൂരിലേക്ക്. ഇന്ത്യ കടന്നാല്‍ നേപ്പാള്‍ വഴി ടിബറ്റ്. കടുത്ത മഞ്ഞില്ലെങ്കില്‍ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ പോകും. അവിടെനിന്നു മാനസസരോവറിലേക്ക്. പിന്നീട് ചൈനയിലൂടെ തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങള്‍ വഴി റഷ്യയിലൂടെ യൂറോപ്പിലേക്ക്.
അന്‍പതു ദിവസത്തെ യാത്രയില്‍ ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിലൂടെയാണു സഞ്ചാരം. സാഹസിക യാത്രകളിലൂടെ ഇന്ത്യയില്‍ പല ദൂരങ്ങള്‍ കീഴടക്കിയ ദുബായ് പോര്‍ട്ട് വേള്‍ഡ് മുന്‍ ജനറല്‍ മാനേജര്‍ സുരേഷ് ജോസഫാണ് സഹയാത്രികരിലൊരാള്‍. മറ്റൊരാള്‍ കൂട്ടുകാരനായ ബൈജുവും. ലഡാക്കില്‍നിന്നു കന്യാകുമാരിയിലേക്കു കുറഞ്ഞ സമയത്തിനുള്ളില്‍ സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്ത വ്യക്തിയാണു മുന്‍ ഡിജിപി എം.കെ. ജോസഫിന്റെ മകന്‍ കൂടിയായ സുരേഷ് ജോസഫ്.
യാത്രയ്ക്കായി വിപുലമായ തയാറെടുപ്പിലാണു സംഘം. പജീറോയുടെ പഴയൊരു കാര്‍ ഇതിനായി വാങ്ങാന്‍ ഒരുങ്ങുകയാണ്. ചൈനയില്‍ യാത്രയ്ക്കിടെ ഒരു ഗൈഡും പൊലീസ് എസ്കോര്‍ട്ടും നിര്‍ബന്ധമാണ്. ഇതിന്റെ ചെലവും സഞ്ചാരികള്‍ കൊടുക്കണം. 22 രാജ്യങ്ങളിലെ വീസ നേരത്തേ എടുക്കണം. ദിലീപ് നായകനായ ഏഴു സുന്ദര രാത്രികളുടെ ചിത്രീകരണത്തിലാണു ലാല്‍ ജോസ്. ഇൌ ചിത്രത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വിക്രമാദിത്യന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഫസ്റ്റ് പ്രിന്റാക്കിയശേഷമാണ് യാത്രയ്ക്കായി ഡ്രൈവിങ് സീറ്റിലേക്കു കയറുക. 20,000 കിലോമീറ്റര്‍ ദൂരമാണ് ലക്ഷ്യം.
’’തികച്ചും സാഹസികമായ യാത്ര തന്നെയാണ്. ഞാന്‍ വില്‍പത്രം വരെ എഴുതിവച്ചാണു പോകുന്നത്. ലോകസമാധാനം, ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം, കേരള ടൂറിസം- ഇൌ മൂന്നു സന്ദേശങ്ങളും സംഭവങ്ങളും യാത്രയുടെ അടിസ്ഥാനഘടകമാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ അതതു മേഖലകളില്‍ കാണണമെന്നു താല്‍പ്പര്യമുണ്ട്. ഒപ്പം ആ നാട്ടിലെ തദ്ദേശീയമായ സിനിമാ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും-ലാല്‍ ജോസ് പറഞ്ഞു.
ennem koodi koode kooyumo aavo
Ammu Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:38 am
ROHITH NAMBIAR wrote:
Ammu wrote:
സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പിലേക്ക് കാറോടിച്ചു പോകാനൊരുങ്ങുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അടുത്ത വര്‍ഷം ജൂണ്‍ 15നു മൂവര്‍സംഘം യാത്ര തിരിക്കും.
കന്യാകുമാരിയില്‍നിന്നു യാത്രയുടെ തുടക്കം. അവിടെനിന്നു ഗൊരഖ്പൂരിലേക്ക്. ഇന്ത്യ കടന്നാല്‍ നേപ്പാള്‍ വഴി ടിബറ്റ്. കടുത്ത മഞ്ഞില്ലെങ്കില്‍ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ പോകും. അവിടെനിന്നു മാനസസരോവറിലേക്ക്. പിന്നീട് ചൈനയിലൂടെ തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങള്‍ വഴി റഷ്യയിലൂടെ യൂറോപ്പിലേക്ക്.
അന്‍പതു ദിവസത്തെ യാത്രയില്‍ ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിലൂടെയാണു സഞ്ചാരം. സാഹസിക യാത്രകളിലൂടെ ഇന്ത്യയില്‍ പല ദൂരങ്ങള്‍ കീഴടക്കിയ ദുബായ് പോര്‍ട്ട് വേള്‍ഡ് മുന്‍ ജനറല്‍ മാനേജര്‍ സുരേഷ് ജോസഫാണ് സഹയാത്രികരിലൊരാള്‍. മറ്റൊരാള്‍ കൂട്ടുകാരനായ ബൈജുവും. ലഡാക്കില്‍നിന്നു കന്യാകുമാരിയിലേക്കു കുറഞ്ഞ സമയത്തിനുള്ളില്‍ സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്ത വ്യക്തിയാണു മുന്‍ ഡിജിപി എം.കെ. ജോസഫിന്റെ മകന്‍ കൂടിയായ സുരേഷ് ജോസഫ്.
യാത്രയ്ക്കായി വിപുലമായ തയാറെടുപ്പിലാണു സംഘം. പജീറോയുടെ പഴയൊരു കാര്‍ ഇതിനായി വാങ്ങാന്‍ ഒരുങ്ങുകയാണ്. ചൈനയില്‍ യാത്രയ്ക്കിടെ ഒരു ഗൈഡും പൊലീസ് എസ്കോര്‍ട്ടും നിര്‍ബന്ധമാണ്. ഇതിന്റെ ചെലവും സഞ്ചാരികള്‍ കൊടുക്കണം. 22 രാജ്യങ്ങളിലെ വീസ നേരത്തേ എടുക്കണം. ദിലീപ് നായകനായ ഏഴു സുന്ദര രാത്രികളുടെ ചിത്രീകരണത്തിലാണു ലാല്‍ ജോസ്. ഇൌ ചിത്രത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വിക്രമാദിത്യന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഫസ്റ്റ് പ്രിന്റാക്കിയശേഷമാണ് യാത്രയ്ക്കായി ഡ്രൈവിങ് സീറ്റിലേക്കു കയറുക. 20,000 കിലോമീറ്റര്‍ ദൂരമാണ് ലക്ഷ്യം.
’’തികച്ചും സാഹസികമായ യാത്ര തന്നെയാണ്. ഞാന്‍ വില്‍പത്രം വരെ എഴുതിവച്ചാണു പോകുന്നത്. ലോകസമാധാനം, ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം, കേരള ടൂറിസം- ഇൌ മൂന്നു സന്ദേശങ്ങളും സംഭവങ്ങളും യാത്രയുടെ അടിസ്ഥാനഘടകമാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ അതതു മേഖലകളില്‍ കാണണമെന്നു താല്‍പ്പര്യമുണ്ട്. ഒപ്പം ആ നാട്ടിലെ തദ്ദേശീയമായ സിനിമാ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും-ലാല്‍ ജോസ് പറഞ്ഞു.
ennem koodi koode kooyumo aavo
no vacancy
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:39 am
Ammu wrote:
ROHITH NAMBIAR wrote:
ennem koodi koode kooyumo aavo
no vacancy
Ammu Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:40 am
ROHITH NAMBIAR wrote:
Ammu wrote:
no vacancy
europe vare aano ee chakkadaa vandiyil pokunnathu??
Abhijit Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:40 am
ROHITH NAMBIAR wrote:
Ammu wrote:
സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പിലേക്ക് കാറോടിച്ചു പോകാനൊരുങ്ങുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അടുത്ത വര്‍ഷം ജൂണ്‍ 15നു മൂവര്‍സംഘം യാത്ര തിരിക്കും.
കന്യാകുമാരിയില്‍നിന്നു യാത്രയുടെ തുടക്കം. അവിടെനിന്നു ഗൊരഖ്പൂരിലേക്ക്. ഇന്ത്യ കടന്നാല്‍ നേപ്പാള്‍ വഴി ടിബറ്റ്. കടുത്ത മഞ്ഞില്ലെങ്കില്‍ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ പോകും. അവിടെനിന്നു മാനസസരോവറിലേക്ക്. പിന്നീട് ചൈനയിലൂടെ തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങള്‍ വഴി റഷ്യയിലൂടെ യൂറോപ്പിലേക്ക്.
അന്‍പതു ദിവസത്തെ യാത്രയില്‍ ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിലൂടെയാണു സഞ്ചാരം. സാഹസിക യാത്രകളിലൂടെ ഇന്ത്യയില്‍ പല ദൂരങ്ങള്‍ കീഴടക്കിയ ദുബായ് പോര്‍ട്ട് വേള്‍ഡ് മുന്‍ ജനറല്‍ മാനേജര്‍ സുരേഷ് ജോസഫാണ് സഹയാത്രികരിലൊരാള്‍. മറ്റൊരാള്‍ കൂട്ടുകാരനായ ബൈജുവും. ലഡാക്കില്‍നിന്നു കന്യാകുമാരിയിലേക്കു കുറഞ്ഞ സമയത്തിനുള്ളില്‍ സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്ത വ്യക്തിയാണു മുന്‍ ഡിജിപി എം.കെ. ജോസഫിന്റെ മകന്‍ കൂടിയായ സുരേഷ് ജോസഫ്.
യാത്രയ്ക്കായി വിപുലമായ തയാറെടുപ്പിലാണു സംഘം. പജീറോയുടെ പഴയൊരു കാര്‍ ഇതിനായി വാങ്ങാന്‍ ഒരുങ്ങുകയാണ്. ചൈനയില്‍ യാത്രയ്ക്കിടെ ഒരു ഗൈഡും പൊലീസ് എസ്കോര്‍ട്ടും നിര്‍ബന്ധമാണ്. ഇതിന്റെ ചെലവും സഞ്ചാരികള്‍ കൊടുക്കണം. 22 രാജ്യങ്ങളിലെ വീസ നേരത്തേ എടുക്കണം. ദിലീപ് നായകനായ ഏഴു സുന്ദര രാത്രികളുടെ ചിത്രീകരണത്തിലാണു ലാല്‍ ജോസ്. ഇൌ ചിത്രത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വിക്രമാദിത്യന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഫസ്റ്റ് പ്രിന്റാക്കിയശേഷമാണ് യാത്രയ്ക്കായി ഡ്രൈവിങ് സീറ്റിലേക്കു കയറുക. 20,000 കിലോമീറ്റര്‍ ദൂരമാണ് ലക്ഷ്യം.
’’തികച്ചും സാഹസികമായ യാത്ര തന്നെയാണ്. ഞാന്‍ വില്‍പത്രം വരെ എഴുതിവച്ചാണു പോകുന്നത്. ലോകസമാധാനം, ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം, കേരള ടൂറിസം- ഇൌ മൂന്നു സന്ദേശങ്ങളും സംഭവങ്ങളും യാത്രയുടെ അടിസ്ഥാനഘടകമാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ അതതു മേഖലകളില്‍ കാണണമെന്നു താല്‍പ്പര്യമുണ്ട്. ഒപ്പം ആ നാട്ടിലെ തദ്ദേശീയമായ സിനിമാ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും-ലാല്‍ ജോസ് പറഞ്ഞു.
ennem koodi koode kooyumo aavo
angerude saahasikathye pareekshikkunno
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:41 am
Abhijit wrote:
ROHITH NAMBIAR wrote:
ennem koodi koode kooyumo aavo
angerude saahasikathye pareekshikkunno
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:43 am
Ammu wrote:
ROHITH NAMBIAR wrote:
europe vare aano ee chakkadaa vandiyil pokunnathu??
ethu chakkada vandiyum enike ducattiya
parutty Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:47 am
Ammu wrote:
ROHITH NAMBIAR wrote:
ennem koodi koode kooyumo aavo
no vacancy
pinneyum adiyo
parutty Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:49 am
Ammu wrote:
ROHITH NAMBIAR wrote:
europe vare aano ee chakkadaa vandiyil pokunnathu??
pinne allathe
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:50 am
parutty wrote:
Ammu wrote:
no vacancy
pinneyum adiyo
inne adiyodadi aane...
parutty Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:50 am
Abhijit wrote:
ROHITH NAMBIAR wrote:
ennem koodi koode kooyumo aavo
angerude saahasikathye pareekshikkunno
Abhijit Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 8:58 am
ആണിന്റെ ശമ്പളവും പെണ്ണിന്റെ വയസ്സും ചോദിക്കരുതെന്നാണ്. പ്രത്യകിച്ച് പെണ്‍കുട്ടികള്‍ക്ക് വയസ്സ് പറയാന്‍ വല്യമടിയാണ്. സിനിമാ താരങ്ങളാവുമ്പോള്‍ പറയുകയും വേണ്ട. പക്ഷേ ഇപ്പോള്‍ ഇവിടെ ഒരാളുടെ വയസ്സ് വെളിപ്പെടുത്തുകയാണ്. മറ്റാരുടെയുമല്ല, ഇപ്പോള്‍ തെന്നിന്ത്യ കീഴടക്കി അഭിനയിക്കുന്ന അമലാ പോളിന്റെ തന്നെ. ഒക്ടോബര്‍ 26ന് അമലയുടെ പിറന്നാളാണ്. പിറന്നാളിന് പൊതുവെ വയസ്സ് ചോദിക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. പക്ഷേ ഒരു താരത്തിന്റെതാവുമ്പോള്‍ അറിയാനൊരു ജിജ്ഞാസ. അതുകൊണ്ട് പറയാം, 1991 ഒക്ടോബര്‍ 26നാണ് അമലാ പോള്‍ ജനിച്ചത്. അപ്പോള്‍ വസ്സെത്ര? 22. അമലയുടെ 22ാം പിറന്നാള്‍ രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ വച്ചായിരുന്നു. സത്യന്‍ അന്തിക്കാടിന്റെയും ഫഹദ് ഫാസിലിന്റെയും വകയായിരുന്നു പിറന്നാള്‍ കേക്ക്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ട് രംഗം ചിത്രീകരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു ടീം. അവിടെ വച്ച് അമലയുടെ പിറന്നാളും ആഘോഷമാക്കി.
Ammu Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 10:34 am
Abhijit wrote:
ആണിന്റെ ശമ്പളവും പെണ്ണിന്റെ വയസ്സും ചോദിക്കരുതെന്നാണ്. പ്രത്യകിച്ച് പെണ്‍കുട്ടികള്‍ക്ക് വയസ്സ് പറയാന്‍ വല്യമടിയാണ്. സിനിമാ താരങ്ങളാവുമ്പോള്‍ പറയുകയും വേണ്ട. പക്ഷേ ഇപ്പോള്‍ ഇവിടെ ഒരാളുടെ വയസ്സ് വെളിപ്പെടുത്തുകയാണ്. മറ്റാരുടെയുമല്ല, ഇപ്പോള്‍ തെന്നിന്ത്യ കീഴടക്കി അഭിനയിക്കുന്ന അമലാ പോളിന്റെ തന്നെ. ഒക്ടോബര്‍ 26ന് അമലയുടെ പിറന്നാളാണ്. പിറന്നാളിന് പൊതുവെ വയസ്സ് ചോദിക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. പക്ഷേ ഒരു താരത്തിന്റെതാവുമ്പോള്‍ അറിയാനൊരു ജിജ്ഞാസ. അതുകൊണ്ട് പറയാം, 1991 ഒക്ടോബര്‍ 26നാണ് അമലാ പോള്‍ ജനിച്ചത്. അപ്പോള്‍ വസ്സെത്ര? 22. അമലയുടെ 22ാം പിറന്നാള്‍ രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ വച്ചായിരുന്നു. സത്യന്‍ അന്തിക്കാടിന്റെയും ഫഹദ് ഫാസിലിന്റെയും വകയായിരുന്നു പിറന്നാള്‍ കേക്ക്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ട് രംഗം ചിത്രീകരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു ടീം. അവിടെ വച്ച് അമലയുടെ പിറന്നാളും ആഘോഷമാക്കി.
ഹോ....സമാധാനമായി ..
parutty Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 10:36 am
Ammu wrote:
Abhijit wrote:
ആണിന്റെ ശമ്പളവും പെണ്ണിന്റെ വയസ്സും ചോദിക്കരുതെന്നാണ്. പ്രത്യകിച്ച് പെണ്‍കുട്ടികള്‍ക്ക് വയസ്സ് പറയാന്‍ വല്യമടിയാണ്. സിനിമാ താരങ്ങളാവുമ്പോള്‍ പറയുകയും വേണ്ട. പക്ഷേ ഇപ്പോള്‍ ഇവിടെ ഒരാളുടെ വയസ്സ് വെളിപ്പെടുത്തുകയാണ്. മറ്റാരുടെയുമല്ല, ഇപ്പോള്‍ തെന്നിന്ത്യ കീഴടക്കി അഭിനയിക്കുന്ന അമലാ പോളിന്റെ തന്നെ. ഒക്ടോബര്‍ 26ന് അമലയുടെ പിറന്നാളാണ്. പിറന്നാളിന് പൊതുവെ വയസ്സ് ചോദിക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. പക്ഷേ ഒരു താരത്തിന്റെതാവുമ്പോള്‍ അറിയാനൊരു ജിജ്ഞാസ. അതുകൊണ്ട് പറയാം, 1991 ഒക്ടോബര്‍ 26നാണ് അമലാ പോള്‍ ജനിച്ചത്. അപ്പോള്‍ വസ്സെത്ര? 22. അമലയുടെ 22ാം പിറന്നാള്‍ രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ വച്ചായിരുന്നു. സത്യന്‍ അന്തിക്കാടിന്റെയും ഫഹദ് ഫാസിലിന്റെയും വകയായിരുന്നു പിറന്നാള്‍ കേക്ക്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ട് രംഗം ചിത്രീകരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു ടീം. അവിടെ വച്ച് അമലയുടെ പിറന്നാളും ആഘോഷമാക്കി.
ഹോ....സമാധാനമായി ..
Ammu Forum Boss
Subject: Re: FILM News, Discussion...6 Wed Oct 30, 2013 11:25 am
ഗൗരിയുടെ വലിയ സ്വപ്‌നങ്ങൾ
ഫ്ളെയിംസ് മ്യൂസിക് മസ്തി ഫെയ്‌സ് ബുക്കിലും യുട്യൂബിലും ഹിറ്റാ.. പത്തു ദിവസംകൊണ്ട് പതിനഞ്ച് ലക്ഷം പേർ കാണുകയും ആയിരം പേർ ഷെയറും ചെയ്ത ആൽബം അത്ര നിസ്സാരമല്ലല്ലോ... കണ്ടവർക്കും കേട്ടവർക്കും പറയാനുള്ളത് ഇതേ അഭിപ്രായം. തൂമഞ്ഞുപൊഴിയുന്ന യാമം മഴവില്ലുവിരിയുന്ന നേരം എൻ ആത്മാവു തേടുന്നതാരെയോ എന്നു തുടങ്ങുന്ന ആൽബം പ്ളസ്‌ടു പ്രണയമാണ് അവതരിപ്പിക്കുന്നത്. ഫ്ളെയിംസ് മ്യൂസിക് മസ്തിയുടെ പിന്നിൽ ആരാണെന്ന് അന്വേഷിച്ചപ്പോൾ ആ യാത്ര ഡോ. ഗൗരിലക്ഷ്മിയിലെത്തി. ഗൗരി പൾസ് അറിഞ്ഞാണ് ചികിത്സിക്കുന്നത്. രോഗികളടേതായാലും, പ്രേക്ഷകരടേതായാലും. ഇത്രയും ഹിറ്റായ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ഈ ഡോക്ടറാണ്. ഗൗരിയുടെ കസിൻ അരവിന്ദ് രാജാണ് സംഗീതവും രചനയും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്. അരവിന്ദിന്റെ സുഹൃത്തുക്കളായ അഭിജിത്തും സ്‌നേഹയും അനന്തകൃഷ്ണനുമാണ് ആൽബത്തിലെ അഭിനേതാക്കൾ.
അരവിന്ദിന്റെ ആദ്യത്തെ കാൽവെയ്പ്പാണിത്. ഗൗരിച്ചേച്ചിയോടൊപ്പം ആൽബം സൂപ്പർഹിറ്റായതിന്റെ ത്രില്ലിലാണ് അരവിന്ദും. അരവിന്ദിനൊപ്പം പാടിയിരിക്കുന്നത് കാർമ്മൽ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനി എസ്. രേഷ്മാ രാജു ആണ്. ഇവരോടൊപ്പം ആൽബം കളർഫുൾ ആക്കിയത് ഗൗരി ലക്ഷ്മിയുടെ നാടായ നാലാഞ്ചിറയിലുള്ള ഇവരുടെ കൂട്ടുകാരും അയൽവാസികളുമാണ്. നാലാഞ്ചിറ നവജീവൻ സ്‌കൂളിലായിരുന്നു ചിത്രീകരണം. ഫ്‌ളെയിംസ് മ്യൂസിക് മസ്തിയെക്കുറിച്ച് പറഞ്ഞുവന്നപ്പോൾ ഈ ആയുർവേദ ഡോക്ടറെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ വീണുകിട്ടി. ഗൗരി ലക്ഷ്മി കഥാകാരിയും, ഹ്രസ്വ ചിത്ര സംവിധായികയും അഭിനേത്രിയുമൊക്കെയാണ്. ആയുർവേദ കുടുംബത്തിൽ നിന്ന് കലാരംഗത്തെത്തിയ ജീവിതത്തെക്കുറിച്ച് പറയാൻ ഇതാ നമുക്ക് മുന്നിൽ ഗൗരിയെത്തുന്നു.
മനസു പറഞ്ഞ കഥകൾ പരിശീലനത്തിനുശേഷം മംഗലാപുരത്ത് നിന്നും മടങ്ങിയെത്തിയ ഗൗരീലക്ഷ്മിയുടെ ചിന്തകളെത്തി നിന്നത് ആദ്യം കഥയിലേക്കായിരുന്നു. പിന്നെയത് തിരക്കഥയും സംവിധാനവുമായി. അങ്ങനെ കഴിഞ്ഞ വർഷം വിഷുവിന് ഗൗരിയുടെ ആദ്യ ഷോർട്ട് ഫിലിം അരങ്ങിലെത്തി ജയ് ഹേ എന്ന പേരിൽ. ഡയലോഗ് ഇല്ലാത്ത വെറും പതിനഞ്ച് മിനുട്ട് ഹ്രസ്വ ചിത്രമായിരുന്നു അത്. കഥയും തിരക്കഥയും സംവിധാനവും ഗൗരി തന്നെ. കഥയെഴുതി തുടങ്ങിയപ്പോൾ ഗൗരിക്ക് ഉറക്കമില്ലാതായി. കഥയുടെ ലോകം മനസിനെ വല്ലാതെ ശല്യപ്പെടുത്തി. കൂട്ടുകാരോട് വിഷമം പങ്കുവെച്ചപ്പോൾ അവരാണ് പറഞ്ഞത് മനസിൽ തോന്നിയ കഥയെ മൊബൈൽ ക്യാമറയിൽ പകർത്താൻ. ഒടുവിൽ ഗൗരി കുത്തിക്കുറിച്ച കഥയിൽ കാര്യമായ എന്തോ ഒന്നുണ്ടെന്ന് മനസിലാക്കിയ കൂട്ടുകാർ ഇത് മൊബൈൽ കാമറയിൽ പകർത്തേണ്ടതല്ലെന്നും നല്ല ഒരു ക്രൂവിനെക്കൊണ്ട് നന്നായിത്തന്നെ ചെയ്യിക്കാമെന്നും ആത്മവിശ്വാസം പകർന്നു. അങ്ങനെ സുഹൃത്ത് വലയങ്ങളുടെ ഒരു വലിയ പിന്തുണയുമായാണ് ഗൗരി ഹ്രസ്വ ചിത്ര സംവിധായികയാകുന്നത്.
ആശാൻ സാങ്കേതിക വിദ്യ ഗൗരിയുടെ സൃഷ്ടികളെല്ലാം തുടങ്ങുന്നത് ആശാനിൽ നിന്നാണ്. കേൾക്കമ്പോൾ ആർക്കും സംശയം തോന്നും. ആരാണീ ആശാനെന്ന്? സംശയത്തിന്റെ മറുപടിയും ഗൗരിയുടെ പക്കലുണ്ട്. സംവിധായിക ആകാനുള്ള ഒരറിവും ഇല്ലാത്തയാളാണ് ഞാൻ. ഇത്രയും കാര്യങ്ങൾ ചെയ്യാൻ എന്നെ പ്രാപ്തയാക്കിയത് സാങ്കേതിക വിദ്യകളാണ്. യൂ ട്യൂബും, ഗൂഗിളും ഫെയ്‌സ്ബുക്കുമൊക്കെയാണ് സംവിധാനത്തിന്റെ സാങ്കേതിക വശങ്ങൾ പഠിക്കാൻ സഹായിച്ചത്. തുടക്കത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്ന ആശാൻ ഈ സാങ്കേതിക വിദ്യകൾ തന്നെയാണ്.
പൊന്നു പോലെ ആ വാക്ക് സ്വപ്നസഞ്ചാരിയുടെ ലൊക്കേഷനിൽ വെച്ചാണ് കമലിനെ കാണുന്നതും പരിചയപ്പെടുന്നതും. മനസിലുണ്ടായിരുന്ന കഥ പറയാൻ അവസരം തന്നു. എന്നിൽ ഒരു എഴുത്തുകാരി ഉണ്ടെന്നും എഴുതാനുള്ള ഇപ്പോഴത്തെ തോന്നലിനെ വിട്ടുകളയരുതെന്നും പറഞ്ഞത് അദ്ദേഹമാണ്. ഒരുപാട് പ്രഗത്ഭരായ കലാകാരന്മാരെ ശരിയായ ട്രാക്കിലെത്തിച്ച അതുല്ല്യ കലാകാരനാണ് കമൽ. അദ്ദേഹത്തെപ്പോലുള്ള ഒരാളുടെ വാക്ക് വെറുംവാക്കായി തള്ളിക്കളയേണ്ടെന്ന് തോന്നി. അവിടെ നിന്നാണ് കഥയുടെ ട്രാക്കിൽ വന്ന് വീഴുന്നത്.
2010 ലെ വിഷുവിനാണ് ജയ്‌ഹേ അരങ്ങിലെത്തുന്നത്. തിരുവനന്തപുരം കൈരളി തിയറ്ററിൽ പ്രിവ്യു ഉദ്ഘാടനം ചെയ്തത് കമൽ. 15 മിനുട്ട് ദൈർഘ്യമുള്ള നിശബ്ദ ഹ്രസ്വചിത്രം. കഥയും തിരക്കഥയും സംവിധാനവും ഗൗരിതന്നെ. തിരക്കഥയിൽ തീരെ ഒഴിവാക്കാൻ പറ്റാത്തതും ഏറ്റവും ആശങ്കപ്പെടുത്തിയതും ആയ രണ്ടു കഥാപാത്രങൾ ആയിരുന്നു, ചിത്രത്തിൽ ഉടനീളം പെർഫോം ചെയ്യേണ്ട മൂന്നര വയസ്സുള്ള ഒരു പെൺകുഞ്ഞും അവളുടെ കൂടെയുള്ള ഒരു നാടൻ പട്ടിയും. എനിക്കു വളരെ സ്വാതന്ത്ര്യം ഉള്ള ഒരു ഹൈ ക്ലാസ്സ് ഫാമിലിയിലെ കുഞ്ഞിനെയാണ് കഥാപാത്രമാക്കാൻ ആദ്യം സമീപിച്ചത്. പക്ഷെ ആ കുഞ്ഞിന്റെ രക്ഷിതാക്കൾ പറഞ്ഞു. ഞങ്ങൾ ഇവിടെത്തന്നെ കുഞ്ഞിനെ അധികം വെയിലത്ത് ഇറക്കാറില്ല, പിന്നെയാ ഷൂട്ടിംഗ്, അത് മാത്രം ബുദ്ധിമുട്ടാണ് ഗൗരി.... ആദ്യം നിരാശയായി. പിന്നെ പുഴുവരിച്ച പല്ലുകളുള്ള നിഷ്‌ക്കളങ്കയായ ആ കുട്ടിയെ തേടിയിറങ്ങി. ജയ്ഹേയുടെ ലൊക്കേഷൻ പ്ലാൻ ചെയ്തിടത്തുതന്നെ അവളുണ്ടായിരുന്നു. ഒരങ്കണവാടിയുടെ മുറ്റത്ത് കുറുമ്പു കലർന്ന ചിരിയുമായി അനഘ. ഡാൻസ് കളിക്കാനും പാട്ടു പാടാനും ഒക്കെ പറഞ്ഞപ്പോൾ യാതൊരു മടിയുമില്ലാതിരുന്ന അനഘയെ കണ്ടപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിക്കുക ആയിരുന്നു, ഇവളാണ് എന്റെ കഥാപാത്രം. ഒട്ടേറെ അഭിപ്രായങ്ങൾ ഗൗരിയെ തേടിയെത്തി. ഒരു ബുദ്ധിജീവി ലൈൻ ആണോ? കേട്ട് തഴമ്പിച്ച കഥ, അല്ലെങ്കിൽ സ്ഥിരം ഫെമിനിസ്റ്റ് ട്രിക്കുകൾ അല്ലേ? തുടങ്ങിയ കുറേ ചോദ്യങ്ങൾ. മൂന്നോളം അവാർഡുകളും ജയ് ഹേയെ തേടിയെത്തി. തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ്, ഭരത് ഗോപി ഫൗണ്ടേഷൻ അവാർഡ്, കേരള സർക്കാരിന്റെ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവ. അച്ഛൻ മോഹൻലാൽ ആദ്യ ആയുർവേദ മെഡിക്കൽ എഡ്യക്കേഷൻ ഡയറക്ടറായിരുന്ന അച്ഛൻ മോഹൻലാലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന അമ്മ ശാന്തയും നൽകുന്ന പിന്തുണയെ പറ്റി എത്ര പറഞ്ഞാലും ഗൗരിക്ക് മതിവരില്ല. 2009 ൽ ഇരുവരടേയും പേര് ചേർത്ത് ശാന്താമോഹനം എന്ന ആശുപത്രിയും തുടങ്ങി.
അഭിനന്ദനങ്ങളുടെ രണ്ടാം ചിത്രം കൃത്യം ഒരു വർഷത്തിന് ശേഷം രണ്ടാമത്തെ ഹ്രസ്വചിത്രവും പ്രേക്ഷകർക്ക് മുന്നിലെത്തി. ദി ഫോളോവർ, കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, മാത്രമല്ല അഭിനയത്തിലും ഗൗരി മികവ് പ്രകടിപ്പിച്ചു. 17 മിനുട്ട്, ഒരൊറ്റ ലൊക്കേഷൻ, രണ്ട് ആർട്ടിസ്റ്റുകൾ. ന്യൂജനറേഷൻ ശീലങ്ങളുടെ ചില അശ്രദ്ധകളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രത്തിന് ഏറ്റവും സപ്പോർട്ട് ചെയ്തത് യോ യോ പിള്ളേരാണ്. ഒന്നുകിൽ പെൺപിള്ളേരെല്ലാം തേപ്പാ അതല്ലെങ്കിൽ ആൺ പിള്ളേരെല്ലാം പെൺപിള്ളേരെ പീഡിപ്പിക്കുന്നവരാണ് എന്ന ചിന്തയ്ക്കപ്പുറത്ത് നല്ല സൗഹൃദങ്ങൾ കാത്തു വെക്കുന്ന ഒട്ടേറെപ്പേരുണ്ട് അവർക്ക് വേണ്ടിയായിരുന്നു ഫോളോവർ. ഗൗരി പറയുന്നു.
സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ രണ്ടാമതൊന്ന് ആലോചിക്കാതെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന സ്ത്രീകൾക്ക് വന്നേക്കാവുന്ന അപകടം ഗൗരി ചൂണ്ടിക്കാണിച്ചു. നാല് മാസങ്ങൾക്കൊണ്ട് മൂന്നര ലക്ഷം പ്രേക്ഷകരാണ് ഫോളോവേഴ്‌സിന് ഉണ്ടായത്. ഇപ്പോൾ ഗൗരി ത്രില്ലടിക്കുന്നത് ഫ്‌ളെയിംസ് മ്യൂസിക് മസ്തി എന്ന ആൽബത്തിന്റെ വിജയത്തിലാണ്. ഫ്‌ളെയിംസ് മ്യൂസിക് മസ്തിയുടെ ഫീമെയിൽ വേർഷൻ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഡോ. റിയ ജയിംസ് പാടിയ ഗാനത്തിന് വ്യത്യസ്തമായ ദൃശ്യവിഷ്‌ക്കാരവുമായി ഉടൻ പുറത്തിറങ്ങും.
മുഖംകാണിക്കൽ അഭിനേത്രിയാണെന്ന് തെളിയിക്കാൻ ചില അവസരങ്ങൾ കിട്ടി. അറബിക്കഥ എന്ന ചിത്രത്തിലെ തിരികെ ഞാൻ വരുമെന്ന വാർത്ത എന്നു തുടങ്ങുന്ന ഗാനത്തിൽ ഒരു മണവാട്ടിയുടെവേഷം ചെയ്തു. ദേവീ മാഹാത്മ്യം എന്ന സീരിയലിൽ ഒരു പ്രധാനവേഷം ചെയ്തു. വിവിധ ചാനലുകളിൽ പ്രോഗ്രാം അവതാരികയാവാനും അവസരം ലഭിച്ചു. ഒത്തിരി സ്വപ്നം കാണുന്നയാളാണ് ഞാൻ. എന്റെ കഥാപാത്രങ്ങൾ പിന്നീട് എന്തു ചെയ്യുകയായിരിക്കുമെന്ന് സ്വപ്നം കാണാറുണ്ട്. പക്ഷേ, ഗൗരിയുടെ കഥാപാത്രങ്ങളെ നമുക്കിനി ബിഗ് സ്‌കീനിൽ കാണാനാവും. ചലച്ചിത്ര സംവിധായിക ആകാനുള്ള ഒരുക്കത്തിലാണ് ഗൗരി. ഒന്നു രണ്ട് പ്രൊഡ്യൂസേഴ്‌സ് എത്തിക്കഴിഞ്ഞു. ഇനി പണിപ്പുരയിലാണ് കഥയുടെ കഥാപാത്രങ്ങളുടെ ഉള്ളിലേക്കിറങ്ങി...
Binu Forum Boss
Location : Kuwait
Subject: Re: FILM News, Discussion...6 Wed Oct 30, 2013 11:30 am
Ammu wrote:
സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പിലേക്ക് കാറോടിച്ചു പോകാനൊരുങ്ങുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. അടുത്ത വര്‍ഷം ജൂണ്‍ 15നു മൂവര്‍സംഘം യാത്ര തിരിക്കും.
കന്യാകുമാരിയില്‍നിന്നു യാത്രയുടെ തുടക്കം. അവിടെനിന്നു ഗൊരഖ്പൂരിലേക്ക്. ഇന്ത്യ കടന്നാല്‍ നേപ്പാള്‍ വഴി ടിബറ്റ്. കടുത്ത മഞ്ഞില്ലെങ്കില്‍ എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ പോകും. അവിടെനിന്നു മാനസസരോവറിലേക്ക്. പിന്നീട് ചൈനയിലൂടെ തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങള്‍ വഴി റഷ്യയിലൂടെ യൂറോപ്പിലേക്ക്.
അന്‍പതു ദിവസത്തെ യാത്രയില്‍ ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിലൂടെയാണു സഞ്ചാരം. സാഹസിക യാത്രകളിലൂടെ ഇന്ത്യയില്‍ പല ദൂരങ്ങള്‍ കീഴടക്കിയ ദുബായ് പോര്‍ട്ട് വേള്‍ഡ് മുന്‍ ജനറല്‍ മാനേജര്‍ സുരേഷ് ജോസഫാണ് സഹയാത്രികരിലൊരാള്‍. മറ്റൊരാള്‍ കൂട്ടുകാരനായ ബൈജുവും. ലഡാക്കില്‍നിന്നു കന്യാകുമാരിയിലേക്കു കുറഞ്ഞ സമയത്തിനുള്ളില്‍ സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്ത വ്യക്തിയാണു മുന്‍ ഡിജിപി എം.കെ. ജോസഫിന്റെ മകന്‍ കൂടിയായ സുരേഷ് ജോസഫ്.
യാത്രയ്ക്കായി വിപുലമായ തയാറെടുപ്പിലാണു സംഘം. പജീറോയുടെ പഴയൊരു കാര്‍ ഇതിനായി വാങ്ങാന്‍ ഒരുങ്ങുകയാണ്. ചൈനയില്‍ യാത്രയ്ക്കിടെ ഒരു ഗൈഡും പൊലീസ് എസ്കോര്‍ട്ടും നിര്‍ബന്ധമാണ്. ഇതിന്റെ ചെലവും സഞ്ചാരികള്‍ കൊടുക്കണം. 22 രാജ്യങ്ങളിലെ വീസ നേരത്തേ എടുക്കണം. ദിലീപ് നായകനായ ഏഴു സുന്ദര രാത്രികളുടെ ചിത്രീകരണത്തിലാണു ലാല്‍ ജോസ്. ഇൌ ചിത്രത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വിക്രമാദിത്യന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഫസ്റ്റ് പ്രിന്റാക്കിയശേഷമാണ് യാത്രയ്ക്കായി ഡ്രൈവിങ് സീറ്റിലേക്കു കയറുക. 20,000 കിലോമീറ്റര്‍ ദൂരമാണ് ലക്ഷ്യം.
’’തികച്ചും സാഹസികമായ യാത്ര തന്നെയാണ്. ഞാന്‍ വില്‍പത്രം വരെ എഴുതിവച്ചാണു പോകുന്നത്. ലോകസമാധാനം, ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം, കേരള ടൂറിസം- ഇൌ മൂന്നു സന്ദേശങ്ങളും സംഭവങ്ങളും യാത്രയുടെ അടിസ്ഥാനഘടകമാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ അതതു മേഖലകളില്‍ കാണണമെന്നു താല്‍പ്പര്യമുണ്ട്. ഒപ്പം ആ നാട്ടിലെ തദ്ദേശീയമായ സിനിമാ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും-ലാല്‍ ജോസ് പറഞ്ഞു.
Pulliye contact cheythu yathravivaranam live aayi ittalo???
kaaat Forum Owner
Subject: Re: FILM News, Discussion...6 Wed Oct 30, 2013 11:34 am
Ammu wrote:
ഗൗരിയുടെ വലിയ സ്വപ്‌നങ്ങൾ
ഫ്ളെയിംസ് മ്യൂസിക് മസ്തി ഫെയ്‌സ് ബുക്കിലും യുട്യൂബിലും ഹിറ്റാ.. പത്തു ദിവസംകൊണ്ട് പതിനഞ്ച് ലക്ഷം പേർ കാണുകയും ആയിരം പേർ ഷെയറും ചെയ്ത ആൽബം അത്ര നിസ്സാരമല്ലല്ലോ... കണ്ടവർക്കും കേട്ടവർക്കും പറയാനുള്ളത് ഇതേ അഭിപ്രായം. തൂമഞ്ഞുപൊഴിയുന്ന യാമം മഴവില്ലുവിരിയുന്ന നേരം എൻ ആത്മാവു തേടുന്നതാരെയോ എന്നു തുടങ്ങുന്ന ആൽബം പ്ളസ്‌ടു പ്രണയമാണ് അവതരിപ്പിക്കുന്നത്. ഫ്ളെയിംസ് മ്യൂസിക് മസ്തിയുടെ പിന്നിൽ ആരാണെന്ന് അന്വേഷിച്ചപ്പോൾ ആ യാത്ര ഡോ. ഗൗരിലക്ഷ്മിയിലെത്തി. ഗൗരി പൾസ് അറിഞ്ഞാണ് ചികിത്സിക്കുന്നത്. രോഗികളടേതായാലും, പ്രേക്ഷകരടേതായാലും. ഇത്രയും ഹിറ്റായ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ഈ ഡോക്ടറാണ്. ഗൗരിയുടെ കസിൻ അരവിന്ദ് രാജാണ് സംഗീതവും രചനയും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്. അരവിന്ദിന്റെ സുഹൃത്തുക്കളായ അഭിജിത്തും സ്‌നേഹയും അനന്തകൃഷ്ണനുമാണ് ആൽബത്തിലെ അഭിനേതാക്കൾ.
അരവിന്ദിന്റെ ആദ്യത്തെ കാൽവെയ്പ്പാണിത്. ഗൗരിച്ചേച്ചിയോടൊപ്പം ആൽബം സൂപ്പർഹിറ്റായതിന്റെ ത്രില്ലിലാണ് അരവിന്ദും. അരവിന്ദിനൊപ്പം പാടിയിരിക്കുന്നത് കാർമ്മൽ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനി എസ്. രേഷ്മാ രാജു ആണ്. ഇവരോടൊപ്പം ആൽബം കളർഫുൾ ആക്കിയത് ഗൗരി ലക്ഷ്മിയുടെ നാടായ നാലാഞ്ചിറയിലുള്ള ഇവരുടെ കൂട്ടുകാരും അയൽവാസികളുമാണ്. നാലാഞ്ചിറ നവജീവൻ സ്‌കൂളിലായിരുന്നു ചിത്രീകരണം. ഫ്‌ളെയിംസ് മ്യൂസിക് മസ്തിയെക്കുറിച്ച് പറഞ്ഞുവന്നപ്പോൾ ഈ ആയുർവേദ ഡോക്ടറെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ വീണുകിട്ടി. ഗൗരി ലക്ഷ്മി കഥാകാരിയും, ഹ്രസ്വ ചിത്ര സംവിധായികയും അഭിനേത്രിയുമൊക്കെയാണ്. ആയുർവേദ കുടുംബത്തിൽ നിന്ന് കലാരംഗത്തെത്തിയ ജീവിതത്തെക്കുറിച്ച് പറയാൻ ഇതാ നമുക്ക് മുന്നിൽ ഗൗരിയെത്തുന്നു.
മനസു പറഞ്ഞ കഥകൾ പരിശീലനത്തിനുശേഷം മംഗലാപുരത്ത് നിന്നും മടങ്ങിയെത്തിയ ഗൗരീലക്ഷ്മിയുടെ ചിന്തകളെത്തി നിന്നത് ആദ്യം കഥയിലേക്കായിരുന്നു. പിന്നെയത് തിരക്കഥയും സംവിധാനവുമായി. അങ്ങനെ കഴിഞ്ഞ വർഷം വിഷുവിന് ഗൗരിയുടെ ആദ്യ ഷോർട്ട് ഫിലിം അരങ്ങിലെത്തി ജയ് ഹേ എന്ന പേരിൽ. ഡയലോഗ് ഇല്ലാത്ത വെറും പതിനഞ്ച് മിനുട്ട് ഹ്രസ്വ ചിത്രമായിരുന്നു അത്. കഥയും തിരക്കഥയും സംവിധാനവും ഗൗരി തന്നെ. കഥയെഴുതി തുടങ്ങിയപ്പോൾ ഗൗരിക്ക് ഉറക്കമില്ലാതായി. കഥയുടെ ലോകം മനസിനെ വല്ലാതെ ശല്യപ്പെടുത്തി. കൂട്ടുകാരോട് വിഷമം പങ്കുവെച്ചപ്പോൾ അവരാണ് പറഞ്ഞത് മനസിൽ തോന്നിയ കഥയെ മൊബൈൽ ക്യാമറയിൽ പകർത്താൻ. ഒടുവിൽ ഗൗരി കുത്തിക്കുറിച്ച കഥയിൽ കാര്യമായ എന്തോ ഒന്നുണ്ടെന്ന് മനസിലാക്കിയ കൂട്ടുകാർ ഇത് മൊബൈൽ കാമറയിൽ പകർത്തേണ്ടതല്ലെന്നും നല്ല ഒരു ക്രൂവിനെക്കൊണ്ട് നന്നായിത്തന്നെ ചെയ്യിക്കാമെന്നും ആത്മവിശ്വാസം പകർന്നു. അങ്ങനെ സുഹൃത്ത് വലയങ്ങളുടെ ഒരു വലിയ പിന്തുണയുമായാണ് ഗൗരി ഹ്രസ്വ ചിത്ര സംവിധായികയാകുന്നത്.
ആശാൻ സാങ്കേതിക വിദ്യ ഗൗരിയുടെ സൃഷ്ടികളെല്ലാം തുടങ്ങുന്നത് ആശാനിൽ നിന്നാണ്. കേൾക്കമ്പോൾ ആർക്കും സംശയം തോന്നും. ആരാണീ ആശാനെന്ന്? സംശയത്തിന്റെ മറുപടിയും ഗൗരിയുടെ പക്കലുണ്ട്. സംവിധായിക ആകാനുള്ള ഒരറിവും ഇല്ലാത്തയാളാണ് ഞാൻ. ഇത്രയും കാര്യങ്ങൾ ചെയ്യാൻ എന്നെ പ്രാപ്തയാക്കിയത് സാങ്കേതിക വിദ്യകളാണ്. യൂ ട്യൂബും, ഗൂഗിളും ഫെയ്‌സ്ബുക്കുമൊക്കെയാണ് സംവിധാനത്തിന്റെ സാങ്കേതിക വശങ്ങൾ പഠിക്കാൻ സഹായിച്ചത്. തുടക്കത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്ന ആശാൻ ഈ സാങ്കേതിക വിദ്യകൾ തന്നെയാണ്.
പൊന്നു പോലെ ആ വാക്ക് സ്വപ്നസഞ്ചാരിയുടെ ലൊക്കേഷനിൽ വെച്ചാണ് കമലിനെ കാണുന്നതും പരിചയപ്പെടുന്നതും. മനസിലുണ്ടായിരുന്ന കഥ പറയാൻ അവസരം തന്നു. എന്നിൽ ഒരു എഴുത്തുകാരി ഉണ്ടെന്നും എഴുതാനുള്ള ഇപ്പോഴത്തെ തോന്നലിനെ വിട്ടുകളയരുതെന്നും പറഞ്ഞത് അദ്ദേഹമാണ്. ഒരുപാട് പ്രഗത്ഭരായ കലാകാരന്മാരെ ശരിയായ ട്രാക്കിലെത്തിച്ച അതുല്ല്യ കലാകാരനാണ് കമൽ. അദ്ദേഹത്തെപ്പോലുള്ള ഒരാളുടെ വാക്ക് വെറുംവാക്കായി തള്ളിക്കളയേണ്ടെന്ന് തോന്നി. അവിടെ നിന്നാണ് കഥയുടെ ട്രാക്കിൽ വന്ന് വീഴുന്നത്.
2010 ലെ വിഷുവിനാണ് ജയ്‌ഹേ അരങ്ങിലെത്തുന്നത്. തിരുവനന്തപുരം കൈരളി തിയറ്ററിൽ പ്രിവ്യു ഉദ്ഘാടനം ചെയ്തത് കമൽ. 15 മിനുട്ട് ദൈർഘ്യമുള്ള നിശബ്ദ ഹ്രസ്വചിത്രം. കഥയും തിരക്കഥയും സംവിധാനവും ഗൗരിതന്നെ. തിരക്കഥയിൽ തീരെ ഒഴിവാക്കാൻ പറ്റാത്തതും ഏറ്റവും ആശങ്കപ്പെടുത്തിയതും ആയ രണ്ടു കഥാപാത്രങൾ ആയിരുന്നു, ചിത്രത്തിൽ ഉടനീളം പെർഫോം ചെയ്യേണ്ട മൂന്നര വയസ്സുള്ള ഒരു പെൺകുഞ്ഞും അവളുടെ കൂടെയുള്ള ഒരു നാടൻ പട്ടിയും. എനിക്കു വളരെ സ്വാതന്ത്ര്യം ഉള്ള ഒരു ഹൈ ക്ലാസ്സ് ഫാമിലിയിലെ കുഞ്ഞിനെയാണ് കഥാപാത്രമാക്കാൻ ആദ്യം സമീപിച്ചത്. പക്ഷെ ആ കുഞ്ഞിന്റെ രക്ഷിതാക്കൾ പറഞ്ഞു. ഞങ്ങൾ ഇവിടെത്തന്നെ കുഞ്ഞിനെ അധികം വെയിലത്ത് ഇറക്കാറില്ല, പിന്നെയാ ഷൂട്ടിംഗ്, അത് മാത്രം ബുദ്ധിമുട്ടാണ് ഗൗരി.... ആദ്യം നിരാശയായി. പിന്നെ പുഴുവരിച്ച പല്ലുകളുള്ള നിഷ്‌ക്കളങ്കയായ ആ കുട്ടിയെ തേടിയിറങ്ങി. ജയ്ഹേയുടെ ലൊക്കേഷൻ പ്ലാൻ ചെയ്തിടത്തുതന്നെ അവളുണ്ടായിരുന്നു. ഒരങ്കണവാടിയുടെ മുറ്റത്ത് കുറുമ്പു കലർന്ന ചിരിയുമായി അനഘ. ഡാൻസ് കളിക്കാനും പാട്ടു പാടാനും ഒക്കെ പറഞ്ഞപ്പോൾ യാതൊരു മടിയുമില്ലാതിരുന്ന അനഘയെ കണ്ടപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിക്കുക ആയിരുന്നു, ഇവളാണ് എന്റെ കഥാപാത്രം. ഒട്ടേറെ അഭിപ്രായങ്ങൾ ഗൗരിയെ തേടിയെത്തി. ഒരു ബുദ്ധിജീവി ലൈൻ ആണോ? കേട്ട് തഴമ്പിച്ച കഥ, അല്ലെങ്കിൽ സ്ഥിരം ഫെമിനിസ്റ്റ് ട്രിക്കുകൾ അല്ലേ? തുടങ്ങിയ കുറേ ചോദ്യങ്ങൾ. മൂന്നോളം അവാർഡുകളും ജയ് ഹേയെ തേടിയെത്തി. തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ്, ഭരത് ഗോപി ഫൗണ്ടേഷൻ അവാർഡ്, കേരള സർക്കാരിന്റെ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവ. അച്ഛൻ മോഹൻലാൽ ആദ്യ ആയുർവേദ മെഡിക്കൽ എഡ്യക്കേഷൻ ഡയറക്ടറായിരുന്ന അച്ഛൻ മോഹൻലാലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന അമ്മ ശാന്തയും നൽകുന്ന പിന്തുണയെ പറ്റി എത്ര പറഞ്ഞാലും ഗൗരിക്ക് മതിവരില്ല. 2009 ൽ ഇരുവരടേയും പേര് ചേർത്ത് ശാന്താമോഹനം എന്ന ആശുപത്രിയും തുടങ്ങി.
അഭിനന്ദനങ്ങളുടെ രണ്ടാം ചിത്രം കൃത്യം ഒരു വർഷത്തിന് ശേഷം രണ്ടാമത്തെ ഹ്രസ്വചിത്രവും പ്രേക്ഷകർക്ക് മുന്നിലെത്തി. ദി ഫോളോവർ, കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, മാത്രമല്ല അഭിനയത്തിലും ഗൗരി മികവ് പ്രകടിപ്പിച്ചു. 17 മിനുട്ട്, ഒരൊറ്റ ലൊക്കേഷൻ, രണ്ട് ആർട്ടിസ്റ്റുകൾ. ന്യൂജനറേഷൻ ശീലങ്ങളുടെ ചില അശ്രദ്ധകളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രത്തിന് ഏറ്റവും സപ്പോർട്ട് ചെയ്തത് യോ യോ പിള്ളേരാണ്. ഒന്നുകിൽ പെൺപിള്ളേരെല്ലാം തേപ്പാ അതല്ലെങ്കിൽ ആൺ പിള്ളേരെല്ലാം പെൺപിള്ളേരെ പീഡിപ്പിക്കുന്നവരാണ് എന്ന ചിന്തയ്ക്കപ്പുറത്ത് നല്ല സൗഹൃദങ്ങൾ കാത്തു വെക്കുന്ന ഒട്ടേറെപ്പേരുണ്ട് അവർക്ക് വേണ്ടിയായിരുന്നു ഫോളോവർ. ഗൗരി പറയുന്നു.
സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ രണ്ടാമതൊന്ന് ആലോചിക്കാതെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന സ്ത്രീകൾക്ക് വന്നേക്കാവുന്ന അപകടം ഗൗരി ചൂണ്ടിക്കാണിച്ചു. നാല് മാസങ്ങൾക്കൊണ്ട് മൂന്നര ലക്ഷം പ്രേക്ഷകരാണ് ഫോളോവേഴ്‌സിന് ഉണ്ടായത്. ഇപ്പോൾ ഗൗരി ത്രില്ലടിക്കുന്നത് ഫ്‌ളെയിംസ് മ്യൂസിക് മസ്തി എന്ന ആൽബത്തിന്റെ വിജയത്തിലാണ്. ഫ്‌ളെയിംസ് മ്യൂസിക് മസ്തിയുടെ ഫീമെയിൽ വേർഷൻ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഡോ. റിയ ജയിംസ് പാടിയ ഗാനത്തിന് വ്യത്യസ്തമായ ദൃശ്യവിഷ്‌ക്കാരവുമായി ഉടൻ പുറത്തിറങ്ങും.
മുഖംകാണിക്കൽ അഭിനേത്രിയാണെന്ന് തെളിയിക്കാൻ ചില അവസരങ്ങൾ കിട്ടി. അറബിക്കഥ എന്ന ചിത്രത്തിലെ തിരികെ ഞാൻ വരുമെന്ന വാർത്ത എന്നു തുടങ്ങുന്ന ഗാനത്തിൽ ഒരു മണവാട്ടിയുടെവേഷം ചെയ്തു. ദേവീ മാഹാത്മ്യം എന്ന സീരിയലിൽ ഒരു പ്രധാനവേഷം ചെയ്തു. വിവിധ ചാനലുകളിൽ പ്രോഗ്രാം അവതാരികയാവാനും അവസരം ലഭിച്ചു. ഒത്തിരി സ്വപ്നം കാണുന്നയാളാണ് ഞാൻ. എന്റെ കഥാപാത്രങ്ങൾ പിന്നീട് എന്തു ചെയ്യുകയായിരിക്കുമെന്ന് സ്വപ്നം കാണാറുണ്ട്. പക്ഷേ, ഗൗരിയുടെ കഥാപാത്രങ്ങളെ നമുക്കിനി ബിഗ് സ്‌കീനിൽ കാണാനാവും. ചലച്ചിത്ര സംവിധായിക ആകാനുള്ള ഒരുക്കത്തിലാണ് ഗൗരി. ഒന്നു രണ്ട് പ്രൊഡ്യൂസേഴ്‌സ് എത്തിക്കഴിഞ്ഞു. ഇനി പണിപ്പുരയിലാണ് കഥയുടെ കഥാപാത്രങ്ങളുടെ ഉള്ളിലേക്കിറങ്ങി...