Subject: Re: FILM News, Discussion(6) Sat Apr 04, 2015 2:07 pm
Ammu wrote:
Abhijit wrote:
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
സ്ലോ മോഷനില്‍ ആയിരുന്നോ താലി കെട്ടു??
Ammu Forum Boss
Subject: Re: FILM News, Discussion(6) Sat Apr 04, 2015 2:09 pm
Abhijit wrote:
Ammu wrote:
സ്ലോ മോഷനില്‍ ആയിരുന്നോ താലി കെട്ടു??
ജ്യോതിര്‍മ്മയിയുടെ രണ്ടാം വിവാഹം അല്ലെ??
Abhijit Forum Boss
Subject: Re: FILM News, Discussion(6) Sat Apr 04, 2015 2:28 pm
വിവാഹമോചിതയാകാന്‍ തീരുമാനിച്ച നടി രതി അഗ്‍നിഹോത്രിക്ക് പിന്തുണയുമായി ലിസി. രതി അഗ്നിഹോത്രിയുടെ അഭിമുഖം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‍ത ലിസി വിവാഹ മോചനത്തെക്കുറിച്ച് തന്റെ അഭിപ്രായവും പറയുന്നു.
രതിയെ വ്യക്തിപരമായി അറിയില്ല. ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ, സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ഒരാള്‍ എന്ന നിലയില്‍ രതിയുടെ മാനസികാവസ്ഥ മനസ്സിലാകും. എന്റെ പിന്തുണയും പ്രാര്‍ത്ഥനയും രതിക്കുണ്ടാവും. വിവാഹമോചനമെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹമോചിയാകുന്നതിനേക്കാള്‍ സ്‍ത്രീകള്‍ക്കു ബുദ്ധിമുട്ടുള്ള കാര്യമാണ് പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ളത്. ഗാര്‍ഹിക പീഡനം നേരിടുമ്പോഴും മക്കളെ കരുതിയാണ് സ്‍ത്രീകള്‍ നില്‍ക്കുന്നത്. മക്കള്‍ മുതിര്‍ന്ന ശേഷമാണ് വിവാഹബന്ധം ഒഴിവാകാന്‍ ശ്രമിക്കുന്നത്. പക്ഷേ,ഇങ്ങനെ വിവാഹമോചനം നേടുന്ന സ്‌ത്രീകളോട് സമൂഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - ഇത്രയും കാലം ഒത്തുപോകാമെങ്കില്‍ അതുപോലെ തുടര്‍ന്നുകൂടേയെന്ന്. ഈ ചോദ്യത്തിന് രതി വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. - ലിസി ഫേസ്ബുക്കില്‍ പറയുന്നു.
അടുത്തിടെ രതി അഗ്നിഹോത്രി, ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ഭര്‍ത്താവായ അനില്‍ വിര്‍വാനിക്കെതിരെ പരാതി നല്‍കിയിരുന്നു.
Ammu Forum Boss
Subject: Re: FILM News, Discussion(6) Sat Apr 04, 2015 2:31 pm
Abhijit wrote:
വിവാഹമോചിതയാകാന്‍ തീരുമാനിച്ച നടി രതി അഗ്‍നിഹോത്രിക്ക് പിന്തുണയുമായി ലിസി. രതി അഗ്നിഹോത്രിയുടെ അഭിമുഖം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‍ത ലിസി വിവാഹ മോചനത്തെക്കുറിച്ച് തന്റെ അഭിപ്രായവും പറയുന്നു.
രതിയെ വ്യക്തിപരമായി അറിയില്ല. ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ, സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ഒരാള്‍ എന്ന നിലയില്‍ രതിയുടെ മാനസികാവസ്ഥ മനസ്സിലാകും. എന്റെ പിന്തുണയും പ്രാര്‍ത്ഥനയും രതിക്കുണ്ടാവും. വിവാഹമോചനമെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹമോചിയാകുന്നതിനേക്കാള്‍ സ്‍ത്രീകള്‍ക്കു ബുദ്ധിമുട്ടുള്ള കാര്യമാണ് പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ളത്. ഗാര്‍ഹിക പീഡനം നേരിടുമ്പോഴും മക്കളെ കരുതിയാണ് സ്‍ത്രീകള്‍ നില്‍ക്കുന്നത്. മക്കള്‍ മുതിര്‍ന്ന ശേഷമാണ് വിവാഹബന്ധം ഒഴിവാകാന്‍ ശ്രമിക്കുന്നത്. പക്ഷേ,ഇങ്ങനെ വിവാഹമോചനം നേടുന്ന സ്‌ത്രീകളോട് സമൂഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - ഇത്രയും കാലം ഒത്തുപോകാമെങ്കില്‍ അതുപോലെ തുടര്‍ന്നുകൂടേയെന്ന്. ഈ ചോദ്യത്തിന് രതി വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. - ലിസി ഫേസ്ബുക്കില്‍ പറയുന്നു.
അടുത്തിടെ രതി അഗ്നിഹോത്രി, ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ഭര്‍ത്താവായ അനില്‍ വിര്‍വാനിക്കെതിരെ പരാതി നല്‍കിയിരുന്നു.
ABVA (അഖിലേന്ത്യാ ഭര്‍തൃ വിരുദ്ധ അസോസിയേഷന്‍) ലെ മെമ്പര്‍സാ ഇവരൊക്കെ
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sun Apr 05, 2015 1:48 pm
Abhijit wrote:
Ammu wrote:
സ്ലോ മോഷനില്‍ ആയിരുന്നോ താലി കെട്ടു??
first nightum
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sun Apr 05, 2015 1:49 pm
Ammu wrote:
Abhijit wrote:
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
സ്ലോ മോഷനില്‍ ആയിരുന്നോ താലി കെട്ടു??
amal neerad second marriage aano? muslim aano pully
Ammu Forum Boss
Subject: Re: FILM News, Discussion(6) Sun Apr 05, 2015 4:15 pm
vipinraj wrote:
Ammu wrote:
Abhijit wrote:
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
സ്ലോ മോഷനില്‍ ആയിരുന്നോ താലി കെട്ടു??
amal neerad second marriage aano? muslim aano pully
എറണാകുളം മഹാരാജാസ് കോളേജിലെ മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ സി.ആർ ഓമനക്കുട്ടന്റെ മകൻ. മഹാരാജാസ് കോളേജിൽ തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ചലച്ചിത്ര ഭ്രമവുമായി നടന്ന സംഘത്തിൽ അംഗമായിരുന്നു അമൽ. ഛായാഗ്രാഹകൻ രാജീവ് രവി, യുവ സംവിധായകരായ അൻവർ റഷീദ്, വിനോദ് വിജയൻ തുടങ്ങിയവർ ഈ കൂട്ടായ്മയിൽനിന്നാണ് ചലച്ചിത്ര രംഗത്തേക്ക് വളർന്നത്. അമൽ രണ്ടു തവണ കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. സിനിമാ പഠനം
കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കെത്തന്നെ അമൽ ഛായാഗ്രഹണത്തിൽ മികവു തെളിയിച്ചു. മീനാ ഝാ എന്ന ഡിപ്ളോമാ ചിത്രത്തിൽ അമൽ ഒരുക്കിയ ദൃശ്യങ്ങൾ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടി.
പിന്നീട് ഗോഥേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്കോളർഷിപ്പോടെ ബെർലിനിലെ കോൺറാഡ് വോൾഫ് ഹായ് ഫിലിം സ്കൂളിൽ ഉപരിപഠനം നടത്തി. മടങ്ങിയെത്തിയശേഷം മ്യൂസിക്ക് ആൽബങ്ങളും പരസ്യ ചിത്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്പോഴാണ് രാംഗോപാൽ വർമയുടെ സിനിമാ നിർമ്മാണ കമ്പനിയായ ഫാക്ടറിയിൽ അവസരം ലഭിച്ചത്. സിനിമയിൽ
രാംഗോപാൽ വർമ നിർമിച്ച് രോഹിത് ജുഗ്‌രാജ് സംവിധാനം ചെയ്ത ജെയിംസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചു. ചിത്രം ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടിയില്ലെങ്കിലും അമലിന്റെ ഛായാഗ്രഹണ മികവ് ചർച്ചാവിഷമായി.
രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്കിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ബ്ലാക്കിന്റെ ടേക്കുകളും ശ്രദ്ധ പിടിച്ചുപറ്റി. ജെയിംസിനു ശേഷം താൻ സംവിധാനം ചെയ്ത ശിവ എന്ന ചിത്രത്തിനും രാംഗോപാൽ വർമ അമലിനെയാണ് കാമറ ഏൽപ്പിച്ചത്.
അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നടൻ മമ്മൂട്ടി സംവിധാന രംഗത്തേക്ക് ചുവടുവെക്കാനുള്ള നീക്കത്തിന് നിറഞ്ഞ മനസോടെയാണ് പിന്തുണ നൽകിയത്.മമ്മൂട്ടി നായകനാകുന്ന ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമൽ സംവിധായകന്റെ കുപ്പായമണിയുന്നത്. ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും അമൽ ആണ്. പിന്നീട് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു.
ഇയ്യോബിന്റെ പുസ്തകം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
ബിഗ് ബി (2007) സാഗർ എലിയാസ് ജാക്കി റീലോഡഡ് (2009) അൻവർ (2010) ബാച്ച്‌ലർ പാർട്ടി (2012) കുള്ളന്റെ ഭാര്യ (5 സുന്ദരികൾ) (2013) ഇയ്യോബിന്റെ പുസ്തകം (2014)
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Sun Apr 05, 2015 4:41 pm
ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു
ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു. മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി എന്നിവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അവസാനം ഇറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രവും വലിയ പരാജയമായിരുന്നു. ആകെ പ്രതീക്ഷയുള്ളത് രഞ്ജിത്തിന്റെ ലോഹമാണ്. മഞ്ജുവാര്യര്‍ ചിത്രത്തില്‍ അഥിതി താരമായി എത്തുന്നു. ഭൂരിപക്ഷം സിനിമകളും സ്വന്തം പ്രൊഡക്ഷനില്‍ നിര്‍മിക്കുന്നതിനാല്‍ വലിയ നഷ്ടം ഉണ്ടാകുന്നില്ല. എന്നാല്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും സാറ്റലൈറ്റ് അവകാശം അടക്കം ഇടിയുന്നത് ഇരുവരെയും വെച്ച് പടം എടുക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നു.
കൊച്ചിവിട്ട് ഇരുവരും പലപ്പോഴും ഷൂട്ടിംഗിന് പോകാന്‍ വിസമ്മതിക്കുന്നതും അണിയറ പ്രവര്‍ത്തകരെ വിഷമത്തിലാക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അമ്മയ്ക്ക് അസുഖം ഭേദമുണ്ടെങ്കിലും കൊച്ചിയിലെ വീട്ടിലാണ് കഴിയുന്നത്. അമ്മയോടൊപ്പം ചെലവഴിക്കുന്നതിനായാണ് ദൂരസ്ഥലങ്ങളിലെ ചിത്രീകരണം താരം ഒഴിവാക്കുന്നത്. സഹസംവിധായകനായ മകന്‍ പ്രണവും കൊച്ചിയിലെ വീട്ടിലാണ് താമസം. ഭാര്യ ദുബയില്‍ ബിസിനസ് നടത്തുകയാണെങ്കിലും ഇടയ്ക്കിടെ കൊച്ചിയില്‍ വരും. ഇതെല്ലാം കണക്കിലെടുത്താണ് താരം കൊച്ചിയില്‍ നിന്നും മാറി നില്‍ക്കാത്തത്.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് ഷാജി കൈലാസ് ഒരു ചിത്രം പ്ലാന്‍ ചെയ്‌തെങ്കിലും അത് നടന്നില്ല. രഞ്ജിത്തും രഞ്ജിപണിക്കരും തിരക്കഥ ഒരുക്കാനിരുന്ന ചിത്രം വലിയ മാസ് ഹിറ്റായേനെ. വൈശാഖിന്റെ പുലിമുരുഗന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുണ്ടെങ്കിലും കസിന്‍സ് ഉള്‍പ്പെടെയുള്ള വൈശാഖ് ചിത്രങ്ങള്‍ വലിയ പരാജയമായിരുന്നു.
Neelu Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sun Apr 05, 2015 4:43 pm
midhun wrote:
ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു
ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു. മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി എന്നിവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അവസാനം ഇറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രവും വലിയ പരാജയമായിരുന്നു. ആകെ പ്രതീക്ഷയുള്ളത് രഞ്ജിത്തിന്റെ ലോഹമാണ്. മഞ്ജുവാര്യര്‍ ചിത്രത്തില്‍ അഥിതി താരമായി എത്തുന്നു. ഭൂരിപക്ഷം സിനിമകളും സ്വന്തം പ്രൊഡക്ഷനില്‍ നിര്‍മിക്കുന്നതിനാല്‍ വലിയ നഷ്ടം ഉണ്ടാകുന്നില്ല. എന്നാല്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും സാറ്റലൈറ്റ് അവകാശം അടക്കം ഇടിയുന്നത് ഇരുവരെയും വെച്ച് പടം എടുക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നു.
കൊച്ചിവിട്ട് ഇരുവരും പലപ്പോഴും ഷൂട്ടിംഗിന് പോകാന്‍ വിസമ്മതിക്കുന്നതും അണിയറ പ്രവര്‍ത്തകരെ വിഷമത്തിലാക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അമ്മയ്ക്ക് അസുഖം ഭേദമുണ്ടെങ്കിലും കൊച്ചിയിലെ വീട്ടിലാണ് കഴിയുന്നത്. അമ്മയോടൊപ്പം ചെലവഴിക്കുന്നതിനായാണ് ദൂരസ്ഥലങ്ങളിലെ ചിത്രീകരണം താരം ഒഴിവാക്കുന്നത്. സഹസംവിധായകനായ മകന്‍ പ്രണവും കൊച്ചിയിലെ വീട്ടിലാണ് താമസം. ഭാര്യ ദുബയില്‍ ബിസിനസ് നടത്തുകയാണെങ്കിലും ഇടയ്ക്കിടെ കൊച്ചിയില്‍ വരും. ഇതെല്ലാം കണക്കിലെടുത്താണ് താരം കൊച്ചിയില്‍ നിന്നും മാറി നില്‍ക്കാത്തത്.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് ഷാജി കൈലാസ് ഒരു ചിത്രം പ്ലാന്‍ ചെയ്‌തെങ്കിലും അത് നടന്നില്ല. രഞ്ജിത്തും രഞ്ജിപണിക്കരും തിരക്കഥ ഒരുക്കാനിരുന്ന ചിത്രം വലിയ മാസ് ഹിറ്റായേനെ. വൈശാഖിന്റെ പുലിമുരുഗന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുണ്ടെങ്കിലും കസിന്‍സ് ഉള്‍പ്പെടെയുള്ള വൈശാഖ് ചിത്രങ്ങള്‍ വലിയ പരാജയമായിരുന്നു.
ithanu lalettan enna makan...
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Sun Apr 05, 2015 4:50 pm
lalettan films kurachathu nannayi.. mamooty pole kanda filmil ellam abhinayichu bore aakunnilla.. Laila O Laila joshi film may release aanu.. flop aakumenna thonunnathu
Neelu Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sun Apr 05, 2015 4:53 pm
midhun wrote:
lalettan films kurachathu nannayi.. mamooty pole kanda filmil ellam abhinayichu bore aakunnilla.. Laila O Laila joshi film may release aanu.. flop aakumenna thonunnathu
loham hitakumayirikkum...
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Sun Apr 05, 2015 5:08 pm
Neelu wrote:
midhun wrote:
lalettan films kurachathu nannayi.. mamooty pole kanda filmil ellam abhinayichu bore aakunnilla.. Laila O Laila joshi film may release aanu.. flop aakumenna thonunnathu
loham hitakumayirikkum...
renjith allae.. onnum parayan pattilla.
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sun Apr 05, 2015 5:32 pm
Ammu wrote:
vipinraj wrote:
amal neerad second marriage aano? muslim aano pully
എറണാകുളം മഹാരാജാസ് കോളേജിലെ മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ സി.ആർ ഓമനക്കുട്ടന്റെ മകൻ. മഹാരാജാസ് കോളേജിൽ തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ചലച്ചിത്ര ഭ്രമവുമായി നടന്ന സംഘത്തിൽ അംഗമായിരുന്നു അമൽ. ഛായാഗ്രാഹകൻ രാജീവ് രവി, യുവ സംവിധായകരായ അൻവർ റഷീദ്, വിനോദ് വിജയൻ തുടങ്ങിയവർ ഈ കൂട്ടായ്മയിൽനിന്നാണ് ചലച്ചിത്ര രംഗത്തേക്ക് വളർന്നത്. അമൽ രണ്ടു തവണ കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. സിനിമാ പഠനം
കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കെത്തന്നെ അമൽ ഛായാഗ്രഹണത്തിൽ മികവു തെളിയിച്ചു. മീനാ ഝാ എന്ന ഡിപ്ളോമാ ചിത്രത്തിൽ അമൽ ഒരുക്കിയ ദൃശ്യങ്ങൾ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടി.
പിന്നീട് ഗോഥേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്കോളർഷിപ്പോടെ ബെർലിനിലെ കോൺറാഡ് വോൾഫ് ഹായ് ഫിലിം സ്കൂളിൽ ഉപരിപഠനം നടത്തി. മടങ്ങിയെത്തിയശേഷം മ്യൂസിക്ക് ആൽബങ്ങളും പരസ്യ ചിത്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്പോഴാണ് രാംഗോപാൽ വർമയുടെ സിനിമാ നിർമ്മാണ കമ്പനിയായ ഫാക്ടറിയിൽ അവസരം ലഭിച്ചത്. സിനിമയിൽ
രാംഗോപാൽ വർമ നിർമിച്ച് രോഹിത് ജുഗ്‌രാജ് സംവിധാനം ചെയ്ത ജെയിംസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചു. ചിത്രം ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടിയില്ലെങ്കിലും അമലിന്റെ ഛായാഗ്രഹണ മികവ് ചർച്ചാവിഷമായി.
രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്കിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ബ്ലാക്കിന്റെ ടേക്കുകളും ശ്രദ്ധ പിടിച്ചുപറ്റി. ജെയിംസിനു ശേഷം താൻ സംവിധാനം ചെയ്ത ശിവ എന്ന ചിത്രത്തിനും രാംഗോപാൽ വർമ അമലിനെയാണ് കാമറ ഏൽപ്പിച്ചത്.
അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നടൻ മമ്മൂട്ടി സംവിധാന രംഗത്തേക്ക് ചുവടുവെക്കാനുള്ള നീക്കത്തിന് നിറഞ്ഞ മനസോടെയാണ് പിന്തുണ നൽകിയത്.മമ്മൂട്ടി നായകനാകുന്ന ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമൽ സംവിധായകന്റെ കുപ്പായമണിയുന്നത്. ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും അമൽ ആണ്. പിന്നീട് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു.
ഇയ്യോബിന്റെ പുസ്തകം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
ബിഗ് ബി (2007) സാഗർ എലിയാസ് ജാക്കി റീലോഡഡ് (2009) അൻവർ (2010) ബാച്ച്‌ലർ പാർട്ടി (2012) കുള്ളന്റെ ഭാര്യ (5 സുന്ദരികൾ) (2013) ഇയ്യോബിന്റെ പുസ്തകം (2014)
first marriage aavum llee
sagar alias jackyil oru paattundallo jothirmayee uduppokke itt
Abhijit Forum Boss
Subject: Re: FILM News, Discussion(6) Mon Apr 06, 2015 8:51 am
ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു
ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു. മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി എന്നിവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അവസാനം ഇറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രവും വലിയ പരാജയമായിരുന്നു. ആകെ പ്രതീക്ഷയുള്ളത് രഞ്ജിത്തിന്റെ ലോഹമാണ്. മഞ്ജുവാര്യര്‍ ചിത്രത്തില്‍ അഥിതി താരമായി എത്തുന്നു. ഭൂരിപക്ഷം സിനിമകളും സ്വന്തം പ്രൊഡക്ഷനില്‍ നിര്‍മിക്കുന്നതിനാല്‍ വലിയ നഷ്ടം ഉണ്ടാകുന്നില്ല. എന്നാല്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും സാറ്റലൈറ്റ് അവകാശം അടക്കം ഇടിയുന്നത് ഇരുവരെയും വെച്ച് പടം എടുക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നു.
കൊച്ചിവിട്ട് ഇരുവരും പലപ്പോഴും ഷൂട്ടിംഗിന് പോകാന്‍ വിസമ്മതിക്കുന്നതും അണിയറ പ്രവര്‍ത്തകരെ വിഷമത്തിലാക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അമ്മയ്ക്ക് അസുഖം ഭേദമുണ്ടെങ്കിലും കൊച്ചിയിലെ വീട്ടിലാണ് കഴിയുന്നത്. അമ്മയോടൊപ്പം ചെലവഴിക്കുന്നതിനായാണ് ദൂരസ്ഥലങ്ങളിലെ ചിത്രീകരണം താരം ഒഴിവാക്കുന്നത്. സഹസംവിധായകനായ മകന്‍ പ്രണവും കൊച്ചിയിലെ വീട്ടിലാണ് താമസം. ഭാര്യ ദുബയില്‍ ബിസിനസ് നടത്തുകയാണെങ്കിലും ഇടയ്ക്കിടെ കൊച്ചിയില്‍ വരും. ഇതെല്ലാം കണക്കിലെടുത്താണ് താരം കൊച്ചിയില്‍ നിന്നും മാറി നില്‍ക്കാത്തത്.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് ഷാജി കൈലാസ് ഒരു ചിത്രം പ്ലാന്‍ ചെയ്‌തെങ്കിലും അത് നടന്നില്ല. രഞ്ജിത്തും രഞ്ജിപണിക്കരും തിരക്കഥ ഒരുക്കാനിരുന്ന ചിത്രം വലിയ മാസ് ഹിറ്റായേനെ. വൈശാഖിന്റെ പുലിമുരുഗന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുണ്ടെങ്കിലും കസിന്‍സ് ഉള്‍പ്പെടെയുള്ള വൈശാഖ് ചിത്രങ്ങള്‍ വലിയ പരാജയമായിരുന്നു.